Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹരിയാന മുഖ്യമന്ത്രി...

ഹരിയാന മുഖ്യമന്ത്രി ഖട്ടറിനെ ബദൗലിയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്

text_fields
bookmark_border
rakesh tikayat
cancel

ന്യൂഡൽഹി: ഏപ്രിൽ 14ന് ബി.ആർ. അംബേദ്കറുടെ പ്രതിമ അനാച്ഛാദനത്തിനെത്തുന്ന ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ ബദൗലി ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്ത്.

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ പ്രവേശനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനമെന്ന് ടിക്കായത്ത് പറഞ്ഞു. 'ഞങ്ങൾ അംബേദ്കറുടെ പ്രതിമക്ക് എതിരല്ല, മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും എതിരെയാണ് പ്രതിഷേധം. അദ്ദേഹം ബദൗലിയിൽ എത്തുന്നത് പ്രതിമ അനാച്ഛാദനത്തിനല്ല, പ്രദേശത്തെ സൗഹൃദാന്തരീക്ഷം തകർക്കാനാണ്. കാപ്പ് പഞ്ചായത്തിനൊപ്പം ചേർന്ന് മുഖ്യമന്ത്രിയെ തടയുമെന്നും ടിക്കായത്ത് പറഞ്ഞു.

ബദൗലി ഗ്രാമത്തിലെ പാനിപ്പത്തിൽ സ്ഥാപിച്ച പ്രതിമ  അംബേദ്കറുടെ ജന്മദിനത്തിൽ അനാച്ഛാദനം ചെയ്യാനാണ് ഹരിയാന മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manohar lal khattarRakesh Tikait
News Summary - Rakesh Tikait says Haryana Chief Minister Khattar will not be allowed into Badauli
Next Story