Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരജൗരി ഭീകരാക്രമണം:...

രജൗരി ഭീകരാക്രമണം: തിരച്ചിൽ തുടരുന്നു

text_fields
bookmark_border
രജൗരി ഭീകരാക്രമണം: തിരച്ചിൽ തുടരുന്നു
cancel

രജൗരി/ജമ്മു: രജൗരി ജില്ലയിൽ അഞ്ചു സൈനികർക്ക് ജീവൻ നഷ്ടമായ ആക്രമണം നടത്തിയ ഭീകരർക്കായി കണ്ടി വനമേഖലയിൽ തിരച്ചിൽ ഞായറാഴ്ചയും തുടർന്നു.

അതേസമയം, ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. കഴിഞ്ഞ മാസം പൂഞ്ചിൽ ഭീകരാക്രമണം നടത്തിയവർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തിരച്ചിലിനിടെയാണ് വെള്ളിയാഴ്ച ഭീകരർ സ്ഫോടനം നടത്തി സൈനികരെ കൊലപ്പെടുത്തിയത്. ‘ ഓപറേഷൻ ത്രിനേത്ര’ എന്ന പേരിൽ പ്രത്യേക സേന ബുധനാഴ്ച മുതൽ ഇവിടെ തിരച്ചിൽ നടത്തിവരുകയായിരുന്നു.

രണ്ടു ഭീകരരും കൊല്ലപ്പെട്ടിരുന്നു. ‘‘ഏറ്റുമുട്ടലിനുശേഷം ഭീകരരെ കുറിച്ച് വിവരമൊന്നും ലഭ്യമായിട്ടില്ല. മേഖലയിൽ കനത്ത മഴ തുടരുന്നുവെങ്കിലും തെരച്ചിൽ നടക്കുകയാണ്. രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടച്ചിട്ടുണ്ട്.’’ -മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajouri terror attack
News Summary - Rajouri terror attack: Search continues
Next Story