Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ് ഗാന്ധി...

രാജീവ് ഗാന്ധി വധക്കേസ്: നളിനി പരോളിലിറങ്ങി

text_fields
bookmark_border
Rajiv Gandhi Assassination, Nalini
cancel

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ജീവപര്യന്തം തടവുകാരിയായ നളിനി പരോളിലിറങ്ങി. 30 ദിവസത്തേക്കാണ് പരോൾ. ആരോഗ്യനില മോശമായ തന്നെ പരിചരിക്കാൻ മകളെ ഒരുമാസത്തെ പരോളിൽ വിടണമെന്ന നളിനിയുടെ മാതാവ് പത്മയുടെ അപേക്ഷ പരിഗണിച്ചാണ് തമിഴ്നാട് സർക്കാർ അനുമതി നൽകിയത്. മദ്രാസ് ഹൈകോടതിയിലും ഹരജി സമർപ്പിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ കനത്ത പൊലീസ് സുരക്ഷ അകമ്പടിയിലാണ് നളിനി വെല്ലൂർ സെൻട്രൽ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. വെല്ലൂർ കാട്പാടി ബ്രഹ്മപുരത്തെ പത്മയുടെ വീട്ടിലാകും നളിനി താമസിക്കുക. ഇവിടെ അമ്പതോളം പൊലീസുകാർ സുരക്ഷാ ഡ്യൂട്ടിയിലുണ്ടാവും. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്നും രാഷ്ട്രീയനേതാക്കളുമായി കൂടിക്കാഴ്ച നടത്തരുതെന്നും നിബന്ധനയുണ്ട്. സമീപത്തെ പൊലീസ് സ്റ്റേഷനിൽ ദിവസവും ഹാജരായി ഒപ്പിടുകയും വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NaliniRajiv Gandhi assassination
News Summary - Rajiv Gandhi assassination: Nalini Sriharan comes out on month-long parole
Next Story