Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാവോവാദി ആക്രമണം;...

മാവോവാദി ആക്രമണം; 11 പേർ കസ്റ്റഡിയിൽ

text_fields
bookmark_border
മാവോവാദി ആക്രമണം; 11 പേർ കസ്റ്റഡിയിൽ
cancel

റായ്പൂർ: ഛത്തിസ്ഗഢിലെ സുക്മയിൽ  25 സി.ആർ.പി.എഫുകാെര മാവോവാദികൾ  കൊലപ്പെടുത്തുകയും ഏഴുപേരെ പരിക്കേൽപിക്കുകയും ചെയ്ത കേസിൽ  പ്രതികളെന്ന് സംശയിക്കുന്ന 11 പേരെ  പൊലീസ് കസ്റ്റഡിയിലെടുത്തു.  കഴിഞ്ഞ ഏപ്രിൽ 24നാണ് സി.ആർ.പി.എഫ് സംഘത്തെ മിന്നലാക്രമണത്തിലൂടെ സായുധസംഘം കൊലപ്പെടുത്തിയത്. തോക്കുകളും മറ്റും കവർന്നു. തിരിച്ചടിയിൽ 12ഒാളം മാവോവാദികൾ കൊല്ലപ്പെെട്ടന്നാണ് പൊലീസ് വിശദീകരണം. 

അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വരുകയാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ബന്ധമുണ്ടെന്ന് വിവരം ലഭിച്ചാൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന്  ദന്തേവാഡ ഡി.െഎ.ജി പി. സുന്ദർരാജ് പറഞ്ഞു. സുക്മയിലെ  ഛിന്ദാൽനഗർ, ഛിന്ദാഫുഗ പ്രദേശവാസികളാണ്  പിടിയിലായവർ.  ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raipur maoist attack
News Summary - raipur maoist attack
Next Story