Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിതാവിനെപ്പറഞ്ഞോളൂ;...

പിതാവിനെപ്പറഞ്ഞോളൂ; പക്ഷേ, റഫാലും വിശദീകരിക്കണം –രാഹുൽ

text_fields
bookmark_border
rahul
cancel

സിർസ (ഹരിയാന): തന്നെപ്പറ്റിയും അന്തരിച്ച പിതാവിനെപ്പറ്റിയും എന്തുവേണമെങ്കിലും പ്ര ധാനമന്ത്രി മോദി പറയട്ടെയെന്നും എന്നാൽ, റഫാൽ പോർവിമാന ഇടപാടുകളെപ്പറ്റിയുള്ള പോദ്യങ്ങൾക്കും ഉത്തരം തരാൻ അദ്ദേഹം തയാറാകണമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.

യുവാക്കൾക്ക് രണ്ടുകോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന് പറഞ്ഞിട്ട് എന്തായി, കർഷകർക്ക് അവരുടെ വിളവിന് ന്യായമായ വിലകൊടുത്തോ, ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം നിക്ഷേപിച്ചോ എന്നീ ചോദ്യങ്ങൾക്കും മോദി ഉത്തരം നൽകണം.

പ്രധാനമന്ത്രിയുടെ വ്യവസായി സുഹൃത്തിനാണ് റഫാൽ ഇടപാടുകൊണ്ട് നേട്ടമുണ്ടായത്. കഴിഞ്ഞ അഞ്ചുവർഷം ഭരിച്ചിട്ട് എന്താണ് മോദി ജനങ്ങൾക്ക് നൽകിയതെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. സിർസയിൽനിന്ന് മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി അശോക് തൻവറിെൻറ പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsRahul Gandhi
News Summary - Rahul Gandhi to Narendra Modi -India News
Next Story