Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതടവുകാരന്‍റെ മരണം:...

തടവുകാരന്‍റെ മരണം: ഇന്ത്യയെ പ്രതിഷേധമറിയിച്ച് പാകിസ്താൻ

text_fields
bookmark_border
dead body
cancel

ഇസ്‍ലാമാബാദ്: കശ്മീരിൽ ജയിലിൽ കഴിയുന്ന തങ്ങളുടെ പൗരൻ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ ഹൈകമീഷണറേറ്റിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ച് പ്രതിഷേധം അറിയിച്ചതായി പാക് വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി. വ്യാജ ഏറ്റുമുട്ടലിലാണ് തടവുകാരൻ കൊല്ലപ്പെട്ടതെന്നാണ് പാകിസ്താന്‍റെ ആരോപണം. 2006 മുതൽ കോട് ഭൽവൽ ജയിലിൽ കഴിയുന്ന പാക് പൗരനായ മുഹമ്മദ് അലി ഹുസൈനാണ് കശ്മീർ ജയിലിൽ കൊല്ലപ്പെട്ടത്. ഹുസൈന്‍റെ മരണം കൊലപാതകമാണെന്നും ഇന്ത്യൻ ജയിലുകളിൽ കഴിയുന്ന പാക് തടവുകാരുടെ സുരക്ഷ സംബന്ധിച്ച് തങ്ങൾക്ക് ആശങ്കയുണ്ടെന്നും പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട്, സംഭവത്തിന്റെ വിശദാംശങ്ങൾ എന്നിവ ഇന്ത്യ ഉടൻ കൈമാറണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protestsPakistanIndiaPrisoner Death
News Summary - Prisoner's death: Pakistan protests India
Next Story