Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീരികളെ...

കശ്മീരികളെ സംരക്ഷിക്കണം –സുപ്രീംകോടതി

text_fields
bookmark_border
കശ്മീരികളെ സംരക്ഷിക്കണം –സുപ്രീംകോടതി
cancel

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് കശ്മീരികൾക്കും ന്യൂനപക്ഷ വിഭാഗങ് ങൾക്കും നേരെയുള്ള അതിക്രമങ്ങൾ തടയാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിനും 10 സംസ്ഥാ നങ്ങൾക്കും കർശന നിർദേശം നൽകി. അക്രമ പ്രവണതകൾ മുളയിലേ നുള്ളിക്കളഞ്ഞ് അവർക്ക് സംരക്ഷണം നൽകണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് സംസ്ഥ ാന ചീഫ് സെക്രട്ടറിമാരോടും ഡി.ജി.പിമാരോടും ഡൽഹി പൊലീസ് കമീഷണറോടും ആവശ്യ പ്പെട്ടു. കശ്മീരി വിദ്യാർഥികളുടെ സുരക്ഷക്കായി എല്ലാ സംസ്ഥാനങ്ങളിലും നോഡൽ ഒാഫിസർമാരെ നിയമിച്ചതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിപുലമായ പ്രചാരണം നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

ഒന്നാം നമ്പർ കോടതിയുടെ കേസ് പട്ടികയിൽ 51ാമത്തെ ഇനമായി സുപ്രീംകോടതി രജിസ്ട്രി ഉൾപ്പെടുത്തിയ കേസ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഒന്നാമതായി പരിഗണിക്കുകയായിരുന്നു. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് കശ്മീരികൾക്കും ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ നടക്കുന്ന ഭീഷണി, പീഡനം, ആക്രമണം, പുറന്തള്ളൽ, ബഹിഷ്കരണം എന്നിവ തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. താരിഖ് അദീബാണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.

ബിഹാർ, ഛത്തിസ്ഗഢ്, ഹരിയാന, ജമ്മു-കശ്മീർ, മേഘാലയ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ പുൽവാമ ഭീകരാക്രമണത്തിനുശേഷം കശ്മീരികൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടന്ന അക്രമസംഭവങ്ങൾ ഹരജിയിൽ ബോധിപ്പിച്ചിരുന്നു. ഇൗ സംസ്ഥാനങ്ങളെ കക്ഷി ചേർക്കണമെന്ന ആവശ്യം അംഗീകരിച്ച സുപ്രീംകോടതി പഞ്ചാബ്, മഹാരാഷ്ട്ര എന്നിവക്ക് കൂടി നോട്ടീസ് അയച്ചു.

ആൾക്കൂട്ട കൊലപാതകങ്ങളിലും ആക്രമണങ്ങളിലും സുപ്രീംകോടതി പുറപ്പെടുവിച്ചതിന് സമാനമായ ഉത്തരവ് ഇൗ സംഭവങ്ങളിലും വേണമെന്ന് താരിഖിന് വേണ്ടി ഹാജരായ മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. കോളിൻ ഗോൺസാൽവസ് വാദിച്ചു. ഒാരോ സംസ്ഥാനങ്ങളിലും ഇത്തരം അതിക്രമങ്ങൾ തടയാൻ മുതിർന്ന ഉദ്യോഗസ്ഥനെ നോഡൽ ഒാഫിസറായി നിയമിക്കണമെന്നും കോളിൻ ആവശ്യപ്പെട്ടു.

എന്നാൽ, കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ഭീകരാക്രമണത്തിനു മുമ്പു തന്നെ കശ്മീരി വിദ്യാർഥികളുടെ സുരക്ഷക്കായി എല്ലാ സംസ്ഥാനങ്ങളിലും നോഡൽ ഒാഫിസർമാരെ നിയമിച്ചതാണെന്ന് സുപ്രീംകോടതിയെ അറിയിച്ചു. എങ്കിൽ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അതിന് വിപുലമായ പ്രചാരണം നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. എന്നാൽ മാത്രമേ അതിക്രമങ്ങൾ നോഡൽ ഒാഫിസറുടെ ശ്രദ്ധയിലെത്തൂ എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവികൾക്കും അയച്ച നിർദേശം പരിശോധിച്ചുവെന്നും അവ തങ്ങളും ആവർത്തിക്കുകയാണെന്നും വ്യക്തമാക്കിയ കോടതി ഇത്തരം പരാതികളിൽ താമസംവിനാ നടപടിയെടുക്കാൻ സംസ്ഥാന ഡി.ജി.പിമാർ കീഴുേദ്യാഗസ്ഥർക്ക് നിർദേശം നൽകണമെന്നും നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kashmirismalayalam newsPulwama Attack
News Summary - Prevent Kashmiris' Boycott, Attacks: Top Court To States After Pulwama- india news,
Next Story