Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എൻ.ബി...

പി.എൻ.ബി തട്ടിപ്പ്; സ്വത്തുവിൽപന തടഞ്ഞു

text_fields
bookmark_border
പി.എൻ.ബി തട്ടിപ്പ്; സ്വത്തുവിൽപന തടഞ്ഞു
cancel

ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് കോടികളുടെ വെട്ടിപ്പ് നടത്തിയതിനെതുടർന്ന് 60 തിലേറെ സ്ഥാപനങ്ങൾക്ക് അവരുടെ സ്വത്തുക്കൾ വിൽക്കുന്നതിന് നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി) വിലക്കേർപ്പെടുത്തി. ഏറ്റവും കൂടുതൽ വെട്ടിപ്പ് നടത്തിയ നീരവ് മോദിയും മെഹുൽ ചോക്സിയും അവരുടെ കമ്പനികളും ഇതിൽ ഉൾപ്പെടും.

കോർപറേറ്റ് കാര്യ മന്ത്രാലയം എൻ.സി.എൽ.ടിയുടെ മുംൈബ ശാഖയിൽ നൽകിയ പരാതിപ്രകാരമാണ് ഉത്തരവ്. 2013ലെ കമ്പനീസ് ആക്ടിെല വിവിധ വകുപ്പുകൾ പ്രകാരമാണ് മന്ത്രാലയം പരാതി നൽകിയത്. അടുത്ത ഒരു ഉത്തരവ് ഉണ്ടാവുന്നതുവരെ 64 കമ്പനികൾ സ്വത്തുക്കൾ ൈകമാറ്റം ചെയ്യാനോ ആസ്തികളും ഫണ്ടുകളും ക്രയവിക്രയം ചെയ്യാനോ പാടില്ലെന്നാണ് നിയമ ട്രൈബ്യൂണലിെൻറ ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsPNB Scam
News Summary - PNB Scam- India news
Next Story