Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രിയുടെ...

പ്രധാനമന്ത്രിയുടെ വാക്കിന് പുല്ലുവില; ബീഫിെൻറ പേരിൽ വീണ്ടും കൊല

text_fields
bookmark_border
പ്രധാനമന്ത്രിയുടെ വാക്കിന് പുല്ലുവില; ബീഫിെൻറ പേരിൽ വീണ്ടും കൊല
cancel

റാഞ്ചി: ഝാർഖണ്ഡിൽ മാട്ടിറച്ചി കൈവശം വെെച്ചന്നാരോപിച്ച് ഒരാളെ ഗോരക്ഷക ഗുണ്ടകൾ തല്ലിക്കൊന്നു. രാംഗഢ് ജില്ലയിലെ ബാജർട്ടൻഡ് ഗ്രാമത്തിലാണ് വാഹനത്തിൽനിന്ന് പിടിച്ചിറക്കി ഒരുസംഘമാളുകൾ ആലിമുദ്ദീൻ അൻസാരി എന്ന അസ്ഗർ അൻസാരിയെ മർദിച്ചവശനാക്കിയത്. വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. 

ഗോരക്ഷക ഗുണ്ടകൾക്കെതിരെ പ്രധാനമന്ത്രി പ്രതികരിച്ചതിനു തൊട്ടുപിറകെയായിരുന്നു ആക്രമണം. ഗുരുതര പരിക്കുകളോടെ െപാലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിച്ചു. മൃതദേഹവുമായി ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയപ്പോഴും ചിലർ ആക്രമണവുമായി സംഘർഷാവസ്ഥ സൃഷ്ടിച്ചു. ആക്രമണം ആസൂത്രിതമായിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ആർ.കെ. മല്ലിക് പറഞ്ഞു. 

മാട്ടിറച്ചി വ്യാപാരത്തിലേർപെട്ട സംഘം നടത്തിയ ഗുഢാലോചനയുടെ ഇരയായിരുന്നുവെന്നും ഘാതകരെ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. പശുവിെൻറ പേരിൽ സംസ്ഥാനത്ത് മൂന്നുദിവസത്തിനിടെ രണ്ടാമത്തെ ആക്രമണമാണിത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beeflynchedmalayalam newsJharkhand killingIndia News
News Summary - pm warning ignored man killed over beef| madhyamam
Next Story