Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെഗസസ് ചാരവൃത്തി...

പെഗസസ് ചാരവൃത്തി അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി കേൾക്കും

text_fields
bookmark_border
Pegasuspegasus-supreme-court verdict
cancel

ന്യൂഡൽഹി: ഏറെ നിർണായകമായ നീക്കത്തിൽ െപഗസസ് ചാരവൃത്തിയിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അടുത്തയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. പാർലമെൻറിെൻറ വർഷകാല സമ്മേളനം തുടർച്ചയായി സ്തംഭിപ്പിക്കുന്ന ചാരവൃത്തി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് 500 പ്രമുഖർ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് പരമോന്നത കോടതി വിഷയം പരിഗണിക്കാമെന്ന് അറിയിച്ചത്. ഏറെ പ്രാധാന്യമുള്ള വിഷയമായിട്ടും കേസ് അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി രജിസ്ട്രി തയാറായില്ലെന്ന് മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ചീഫ് ജസ്റ്റിസിെൻറ നടപടി.

പെഗസസ് ചാരവൃത്തിയെക്കുറിച്ച് സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണമാവശ്യപ്പെട്ട് മുതിർന്ന മാധ്യമ പ്രവർത്തകരായ എൻ. റാമും ശശികുമാറും സമർപ്പിച്ച പൊതുതാൽപര്യ ഹരജി അഡ്വ. കപിൽ സിബലാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ച് മുമ്പാകെ പരാമർശിച്ചത്. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന അടിയന്തര വിഷയമാണ് പെഗസസ് എന്ന് സിബൽ ബോധിപ്പിച്ചു. പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും ജഡ്ജിമാരെയും നിരീക്ഷണത്തിനു വിധേയമാക്കിയ പെഗസസ് ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ അടിയന്തര പ്രാധാന്യം അർഹിക്കുന്നതാണ്. 

ഇന്ത്യയിൽ മാത്രമല്ല, ലോകമൊട്ടുക്കും അലെയാലിയുണ്ടാക്കുന്നതാണിത്. എന്നാൽ സുപ്രീംകോടതി രജിസ്ട്രി കേസ് പട്ടികയിൽപെടുത്തിയിട്ടില്ലെന്ന് മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി കോടതിയുടെ ശ്രദ്ധയിൽപെടുത്തി. ഇത് ശരിവെച്ചാണ് അടുത്തയാഴ്ച ഹരജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്. ഇസ്രായേൽ ചാര സോഫ്റ്റ്വെയർ പെഗസസ് കേന്ദ്ര സർക്കാർ ആർക്കെങ്കിലും എതിരെ ഉപയോഗിച്ചോ എന്ന് വെളിപ്പെടുത്തണമെന്നും  നിരവധി മൊബൈലുകൾ ഫോറൻസിക് പരിശോധന നടത്തിയപ്പോൾ ചാരവൃത്തി തെളിഞ്ഞുവെന്നും ശശികുമാറും എൻ. റാമും ഹരജിയിൽ ബോധിപ്പിച്ചിട്ടുണ്ട്. അതിനിടെ പെഗസസ് ചാരവൃത്തി നടന്നുവെന്ന് ഫ്രഞ്ച് സർക്കാർ ഏജൻസി വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ആദ്യമായാണ് ഒരു സർക്കാർ ഏജൻസി ഇത് സ്ഥിരീകരിക്കുന്നത്.

500 പേരുടെ കത്തിന് പിറകെ ഇടപെടൽ

ന്യൂഡൽഹി: പെഗസസ് ചാരവൃത്തിയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് 500 വ്യക്തികളും കൂട്ടായ്മകളും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് കത്തെഴുതിയതിെൻറ പിറ്റേന്നാണ് സുപ്രീംകോടതി ഇടപെടൽ.

പെഗസസിെൻറ വിൽപനക്കും കൈമാറ്റത്തിനും ഉപയോഗത്തിനും ഇന്ത്യയിൽ മൊറേട്ടാറിയം പ്രഖ്യാപിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. സ്ത്രീകളും വിദ്യാർഥികളും അക്കാദമിക് പണ്ഡിതരും മാധ്യമ പ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും അഭിഭാഷകരും ചാാരവൃത്തിക്കിരയായെന്ന റിപ്പോർട്ടുകളിൽ അവർ നടുക്കം പ്രകടിപ്പിച്ചു. മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച ജീവനക്കാരിയെ ചാരവൃത്തിക്കിരയാക്കിയതും കത്തിലുണ്ട്. അരുണ റോയ്, വൃന്ദ ഗ്രോവർ, അഞ്ജലി ഭരദ്വാജ്, ഹർഷ് മന്ദർ, ഝുമ സെൻ തുടങ്ങിയവരാണ് കത്തിൽ ഒപ്പുെവച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pegasussupreme court
Next Story