Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതി സമിതി...

സുപ്രീംകോടതി സമിതി ജനാഭിപ്രായം തേടണം –സി.പി.എം

text_fields
bookmark_border
cpm
cancel

ന്യൂഡൽഹി: പെഗസസ് കേസ് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച സമിതി ബന്ധപ്പെട്ട പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടണമെന്ന് സി.പി.എം. അന്താരാഷ്ട്ര മാനങ്ങൾ ഉള്ളതിനാൽ വിദേശ വിദഗ്ധരുടെ മൊഴി എടുക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സമിതി വേഗത്തിൽ നടപടി പൂർത്തിയാക്കണം.

സർക്കാറിെൻറ ഏതെങ്കിലും ഏജൻസി പെഗസസ് സോഫ്റ്റ്വെയർ ഉപയോഗിച്ചോ എന്നകാര്യത്തിൽ സുപ്രീംകോടതിക്കുപോലും സർക്കാർ വ്യക്തമായ മറുപടി നൽകാതിരുന്നത് സർക്കാറിെൻറ ഒഴിഞ്ഞു മാറലിനൊപ്പം വിഷയത്തിെൻറ സങ്കീർണതയും വ്യക്തമാക്കുന്നു. പാർലമെൻറിെൻറ വർഷകാല സമ്മേളനം പെഗസസ് വിഷയത്തിലാണ് സ്തംഭിച്ചത്. ദേശസുരക്ഷ മറയാക്കി വ്യക്തമായ മറുപടി കോടതിക്ക് നൽകാത്തതിന് പാർലമെൻറിൽ സർക്കാർ മറുപടി നൽകണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PegasusCPMSupreme Court
News Summary - Pegasus: Supreme Court committee should seek public opinion - CPM
Next Story