Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപദ്മ...

പദ്മ അവാർഡുകൾക്ക് ലഭിച്ചത് കാൽ ലക്ഷത്തിലേറെ നാമനിർദേശം

text_fields
bookmark_border
പദ്മ അവാർഡുകൾക്ക് ലഭിച്ചത് കാൽ ലക്ഷത്തിലേറെ നാമനിർദേശം
cancel
ന്യൂഡൽഹി: അടുത്ത വർഷത്തേക്കുള്ള പദ്മ അവാർഡുകൾക്ക് നാമനിർദേശം ലഭിച്ചത് കാൽ ല ക്ഷത്തിലേറെ. സെപ്തംബർ 15 ആണ് നാമനിർദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി. ഇതിനകം 25,317 പേരുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ 23,865 പേരുടെയും നാമനിർദേശങ്ങൾ പൂർത്തിയായി.

പദ്മ അവാർഡ് പോർട്ടലിലൂടെ ഓൺലൈനിൽ മാത്രമാണ് നാമനിർദേശം സ്വീകരിക്കുന്നത്. മതമോ ജാതിയോ തൊഴിലോ പദവിയോ ലിംഗമോ പരിഗണിക്കാതെയാണ് പദ്മ അവാർഡുകൾ നൽകുന്നത്. ഡോക്ടർമാരും ശാസ്ത്രജ്ഞൻമാരുമൊഴികെ, സർക്കാർ ജീവനക്കാർക്ക് അവാർഡിന് അപേക്ഷിക്കാനാവില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:padma awardmalayalam newsindia news
News Summary - padma award request 2020-india news
Next Story