Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒമിക്രോണിനേക്കാൾ മാരകം...

ഒമിക്രോണിനേക്കാൾ മാരകം 'ഓ മിത്രോം' -തരൂർ

text_fields
bookmark_border
modi-tharoor
cancel

ന്യൂഡൽഹി: ഒമിക്രോൺ വൈറസിനേക്കാൾ മാരകമാണ് 'ഓ മിത്രോം' എന്ന് ശശി തരൂർ എം.പി. ഇതിനേക്കാൾ വീര്യം കുറഞ്ഞ വകഭേദം ഈ വൈറസിന് ഇല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ട അഭിസംബോധനയെ ചൂണ്ടി തരൂർ ട്വീറ്റ് ചെയ്തു. സമൂഹത്തെ ഭിന്നിപ്പിക്കാനും വിദ്വേഷം പടർത്താനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോണിനേക്കാൾ ഏറെ അപകടകരമാണ് 'ഓ മിത്രോം'. അതിന്റെ ഫലം വർധിക്കുന്ന ഭിന്നതയായും വിദ്വേഷമായും ഭരണഘടനക്ക് നേരെയുള്ള ആക്രമണങ്ങളായും ജനാധിപത്യത്തെ ദുർബലപ്പെടുത്തലായും അനുദിനം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു -തരൂർ ട്വീറ്റിൽ വ്യക്തമാക്കി.

ഇതിന് പിന്നാലെ തരൂരിനെയും കോൺഗ്രസിനേയും വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. പകർച്ചവ്യാധിക്കും മുകളിലായാണ് കോൺഗ്രസ് രാഷ്ട്രീയത്തെ പരിഗണിക്കുന്നതെന്ന് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi Tharoor
News Summary - 'OMitron' more deadly than Omicron - Tharoor
Next Story