Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാധിപത്യത്തെ...

ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ബോധപൂർവ നീക്കം –മൻമോഹൻ സിങ്

text_fields
bookmark_border
ജനാധിപത്യത്തെ ദുർബലപ്പെടുത്താൻ ബോധപൂർവ നീക്കം –മൻമോഹൻ സിങ്
cancel

ഇന്തോർ: നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ പാർലമെൻറും സി.ബി.െഎയും അടക്കമുള്ള സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർത്ത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി കാലത്ത് അഴിമതി അതിെൻറ പാരമ്യതയിൽ എത്തി. നിയമ സംവിധാനങ്ങൾ ആക്രമണ ഭീഷണിയിലാണ്. ബോധപൂർവമായ നീക്കങ്ങളിലൂടെ ജനാധിപത്യത്തെ തകർക്കുകയാണ്. സാഹചര്യങ്ങൾ മാറ്റാനായില്ലെങ്കിൽ ഇൗ തലമുറയോട് ചരിത്രം പൊറുക്കില്ലെന്നും മൻമോഹൻ സിങ് പറഞ്ഞു.

നോട്ടു നിരോധനം സംഘടിത കൊള്ളയും ‘നിയമാനുസൃത’ പിടിച്ചുപറിയുമായിരുന്നുവെന്ന് മൻമോഹൻ സിങ് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manmohan singhnote banmalayalam news
News Summary - Note Ban Was Monumental Failure: Manmohan Singh
Next Story