Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി...

ഡൽഹി കൂട്ടബലാത്സംഗം;  നാൾ വഴി

text_fields
bookmark_border
ഡൽഹി കൂട്ടബലാത്സംഗം;  നാൾ വഴി
cancel
  • 2012 ഡിസംബർ 16: പാരാമെഡിക്കൽ വിദ്യാർഥിനി സ്വകാര്യ ബസിൽ കൂട്ടബലാത്സംഗത്തിനിരയായി. സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. 
  • ഡിസം. 17:  പ്രതികൾക്കെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട്  വ്യാപക പ്രതിഷേധം.  പൊലീസ്  നാല് പ്രതികളെ തിരിച്ചറിഞ്ഞു -ബസ് ഡ്രൈവർ രാം സിങ്, സഹോദരൻ മുകേഷ്, വിനയ് ശർമ, പവൻ ഗുപ്ത. 
  • ഡിസം. 18:  പ്രതികൾ അറസ്റ്റിൽ. 
  • ഡിസം. 20: വിദ്യാർഥിനിയുടെ സുഹൃത്ത് പ്രതികളെ തിരിച്ചറിഞ്ഞു. 
  • ഡിസം.  21 ആറാം പ്രതി  അക്ഷയ് ഠാകുർ അറസ്റ്റിൽ.
  • ഡിസം. 23: നിരോധന ഉത്തരവ് ലംഘിച്ചും ഡൽഹിയിൽ പ്രതിഷേധം അണപൊട്ടി. 
  • ഡിസം. 25: പെൺകുട്ടിയുടെ നില ഗുരുതരമായി. 
  • ഡിസം. 26.  ഹൃദയാഘാതത്തെ തുടർന്ന് പെൺകുട്ടിെയ സിംഗപ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
  • ഡിസം. 29:   പെൺകുട്ടി മരിച്ചു. പൊലീസ് കൊലക്കുറ്റത്തിനും  കേസെടുത്തു. 
  • 2013 ജനു. 2:  ലൈംഗിക പീഡനക്കേസുകളുടെ വിചാരണക്കായി  അതിവേഗ കോടതി ചീഫ് ജസ്റ്റിസ് അൽതമസ് കബീർ ഉദ്ഘാടനം ചെയ്തു. 
  • ജനു. 3: പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ഒരാളൊഴികെ  മറ്റു അഞ്ചു പേർക്കെതിരെ കൊലപാതകം,  കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കവർച്ച  തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. 
  • ജനു. 17:  അഞ്ചു പ്രതികൾക്കെതിരെ അതിവേഗ കോടതി വിചാരണ നടപടി തുടങ്ങി. 
  • ഫെബ്രുവരി 28:    പ്രായപൂർത്തിയാകാത്ത പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റം ചുമത്തി. 
  • മാർച്ച് 11: രാം സിങ്  തിഹാർ ജയിലിൽ ജീവനൊടുക്കി. 
  • മാർച്ച്: 22:  വിചാരണ നടപടി റിപ്പോർട്ട് ചെയ്യാൻ ഡൽഹി ൈഹകോടതി ദേശീയ മാധ്യമങ്ങൾക്ക് അനുമതി നൽകി.
  • ആഗസ്റ്റ് 31: കുട്ടിക്കുറ്റവാളിയെ ജുവനൈൽ ജസ്റ്റിസ് ബോർഡ്   മൂന്നുവർഷം നല്ലനടപ്പിന് ശിക്ഷിച്ചു. 
  • സെപ്റ്റം. 3:  നാല് പ്രതികൾക്കെതിരായ വിചാരണ പൂർത്തിയായി.
  • സെപ്റ്റം.13:  മുകേഷ്, വിനയ്, അക്ഷയ്, പവാൻ എന്നീ നാലു പ്രതികൾക്കും  വധശിക്ഷ.
  • 2014 മാർച്ച് 13: ഹൈകോടതി വധശിക്ഷ ശരിവെച്ചു. 
  • മാർച്ച് 15 :  വധശിക്ഷ  നടപ്പാക്കുന്നതിൽ സുപ്രീം കോടതി സ്റ്റേ.
  • 2017 ഫെബ്രു. 3:  പ്രതികളുടെ അപ്പീലിൽ വാദം കേൾക്കാൻ സുപ്രീം കോടതി  തീരുമാനം
  • മാർച്ച്  27:  അപ്പീലിൽ വിധി പറയാൻ മാറ്റിവെച്ചു. 
  • മേയ് 5:  അപൂർവങ്ങളിൽ അപൂർവ കേസാണെന്ന് നിരീക്ഷിച്ച് നാലു പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirbhaya case verdict timeline
News Summary - nirbhaya case verdict timeline
Next Story