Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ് തട്ടിപ്പ്:...

നീറ്റ് തട്ടിപ്പ്: മാർക്ക്ഷീറ്റിലും തിരുത്തൽ വരുത്തി

text_fields
bookmark_border
Neet
cancel

കോയമ്പത്തൂർ: നീറ്റ് പരീക്ഷയിൽ ആൾമാറാട്ടത്തിന് പുറമെ മാർക്ക്ലിസ്റ്റിൽ തിരുത്തൽ നടത്തിയതായും തമിഴ്നാട് സി.ബി.സി.െഎ.ഡി പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച സേലം ജില്ല കോടതി റിമാൻഡ് ചെയ്ത ധർമപുരി ഗവ. മെഡിക്കൽ കോളജിലെ ഒന്നാംവർഷ എം.ബി.ബി.എസ് വിദ്യാർഥിയായ വെല്ലൂർ വാണിയമ്പാടി സ്വദേശി മുഹമ്മദ് ഇർഫാെൻറ (21) മാർക്ക് ലിസ്റ്റിലാണ് തിരുത്തൽ വരുത്തിയതായി കണ്ടെത്തിയത്. ഇർഫാൻ മലയാളിയായ റഷീദ് എന്ന ഏജൻറിെൻറ സഹായത്തോടെ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയിട്ടും 207 മാർക്കാണ് ലഭിച്ചത്. എന്നാൽ, മാർക്ക് ഷീറ്റിൽ 407 മാർക്കാണുള്ളത്.

കമ്പ്യൂട്ടറിൽ മാർക്ക് ചേർക്കുേമ്പാൾ ബന്ധപ്പെട്ട ജീവനക്കാരുടെ സഹായത്തോടെ തിരുത്തൽ നടത്തിയതായാണ് സംശയിക്കുന്നത്. തിരുത്തൽ നടന്നതായി ധർമപുരി മെഡിക്കൽ കോളജ് ഡീൻ ഡോ. കെ. ശ്രീനിവാസരാജിന് അജ്ഞാത ഇ-മെയിൽ സന്ദേശം ലഭിച്ചതോടെയാണ് അന്വേഷണം ഇൗ വഴിക്കും തിരിഞ്ഞത്. നീറ്റ് പരീക്ഷ ഉത്തരക്കടലാസുകളിലെ മാർക്കും കമ്പ്യൂട്ടറുകളിൽ ചേർത്തിയ മാർക്കും താരതമ്യം ചെയ്യാനും ഇതോടെ തീരുമാനിച്ചു. മൗറിഷ്യസിലേക്ക് കടന്നതായി സംശയിച്ച ഇർഫാനെ സേലം തീവെട്ടിപ്പട്ടിക്ക് സമീപം ഡാനിഷ്പേട്ടയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. സേലം ജില്ല കോടതി ഇയാളെ ഒക്ടോബർ ഒൻപത് വരെ റിമാൻഡ് ചെയ്തു. പിതാവ് മുഹമദ്ഷാഫി മധുര സെൻട്രൽ ജയിലിലാണുള്ളത്.

തട്ടിപ്പ് പുറത്തായതോടെ തമിഴ്നാട്ടിലെ വിവിധ മെഡിക്കൽ കോളജുകളിലെ ചില വിദ്യാർഥികൾ അവധിയിൽ പോയതും സംശയത്തിനിടയാക്കിയിട്ടുണ്ട്. ഇവരുടെ പട്ടികയും മെഡിക്കൽ ഡയറക്ടറേറ്റ് അധികൃതർ ശേഖരിക്കുന്നുണ്ട്. ഉദിത്സൂര്യ, രാഹുൽ, പ്രവീൺ, ഇർഫാൻ എന്നീ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ് ഇതുവരെ അറസ്റ്റിലായത്. ആദ്യം അറസ്റ്റിലായ ഉദിത് സൂര്യയുടെ ജാമ്യാപേക്ഷ ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചക്കാലത്തേക്ക് മധുര ഹൈകോടതി ബെഞ്ച് മാറ്റി. ചെറുപ്രായത്തിൽ മക്കളെ ജയിലിൽ തള്ളാനുള്ള സാഹചര്യമുണ്ടാക്കിയത് രക്ഷിതാക്കളുടെ ദുരാഗ്രഹമാണെന്നും യഥാർഥ കുറ്റവാളികൾ ഇവരാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:neetexam scamindia news
News Summary - NEET Exam scam-India news
Next Story