Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടേത് സഹതാപം...

മോദിയുടേത് സഹതാപം പിടിച്ചുപറ്റാനുള്ള തന്ത്രം- രാകേശ് ടികായത്

text_fields
bookmark_border
Rakesh Tikait
cancel

ന്യൂഡൽഹി: പൊതുജനത്തിന്‍റെ സഹതാപം പിടിച്ചുപറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രമാണ് ബുധനാഴ്ച പഞ്ചാബിൽ കണ്ടതെന്ന് കർഷകനേതാവ് രാകേശ് ടികായത്. ജീവനോടെ തിരിച്ചുവന്നു എന്ന് പ്രധാനമന്ത്രിയിൽനിന്നും ബുധനാഴ്ച മുതൽ കേൾക്കുന്നു. ജനശ്രദ്ധയാകര്‍ഷിക്കുവാനുള്ള വില കുറഞ്ഞ തന്ത്രമാണിത് -ടികായത് പറഞ്ഞു.

പ്രധാനമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം സുരക്ഷാവീഴ്ച എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പഞ്ചാബ് സര്‍ക്കാര്‍ പറയുന്നത് പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന പരിപാടിയില്‍ ഒഴിഞ്ഞ കസേരകളായതിനാല്‍ അദ്ദേഹം അവിടെ പോയില്ലെന്നാണ്. രണ്ടു പേരും അവരവരുടെ ഭാഗം ന്യായീകരിക്കുകയാണെന്നും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiRakesh Tikait
News Summary - Modi's plan to capture sympathy: Rakesh
Next Story