Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10 സ്ഥാപനങ്ങൾ...

10 സ്ഥാപനങ്ങൾ അതിസുരക്ഷാപ്രധാനം; -ആഭ്യന്തര മന്ത്രാലയം, ഒരു സ്ഥാപനം കേരളത്തിൽ

text_fields
bookmark_border
10 സ്ഥാപനങ്ങൾ അതിസുരക്ഷാപ്രധാനം; -ആഭ്യന്തര മന്ത്രാലയം, ഒരു സ്ഥാപനം കേരളത്തിൽ
cancel

ന്യൂഡൽഹി: കേരളമടക്കം ആറു സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും 10 സ്ഥാപനങ്ങൾ അതിസുരക്ഷാപ്രാധാന്യമുള്ളവയാണെന്നും അവിടങ്ങളിലേക്ക് പൊതുജനങ്ങളെ അടുപ്പിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1923ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണിത്.

ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എന്തു വിവരവും ശത്രുക്കൾ ഉപയോഗപ്പെടുത്തിയേക്കാം എന്നതിനാലാണിതെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാൽ, സ്ഥാപനങ്ങൾ ഏതെന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരളത്തെ കൂടാതെ തെലങ്കാന, രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും അന്തമാൻ-നികോബാർ ദ്വീപുകളിലുമായാണ് 10 സ്ഥാപനങ്ങൾ. രാജസ്ഥാൻ, മധ്യപ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ രണ്ടു വീതവും ബാക്കിയിടങ്ങളിൽ ഓരോ സ്ഥാപനവുമാണ് പട്ടികയിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministry of Home AffairsHigh Security
News Summary - Ministry of Home Affairs High Security
Next Story