Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയിൽനിന്ന്...

ബി.ജെ.പിയിൽനിന്ന് മോചനം ബ്രിട്ടീഷുകാരിൽനിന്ന് നേടിയ സ്വാതന്ത്ര്യത്തെക്കാൾ വലുത് -മഹ്ബൂബ

text_fields
bookmark_border
ബി.ജെ.പിയിൽനിന്ന് മോചനം ബ്രിട്ടീഷുകാരിൽനിന്ന് നേടിയ സ്വാതന്ത്ര്യത്തെക്കാൾ വലുത് -മഹ്ബൂബ
cancel

ജമ്മു: സമുദായങ്ങൾക്കിടയിൽ വെറുപ്പ് വിതക്കുന്ന ബി.ജെ.പിയിൽനിന്ന് മോചനം നേടുന്നത് ബ്രിട്ടീഷ് വാഴ്ചയിൽനിന്നുള്ളതിനേക്കാൾ വലുതെന്ന് പി.ഡി.പി പ്രസിഡന്‍റ് മഹ്ബൂബ മുഫ്തി. ബി.ജെ.പിക്കു കീഴിൽ ജമ്മു-കശ്മീരിന്‍റെ അസ്തിത്വം അപകടത്തിലാണ്. രാജ്യം നേരിടുന്ന വെല്ലുവിളികളെ സ്നേഹവും സൗഹൃദവും പരത്തി ചെറുക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.

''അവർ രാജ്യത്തെ തകർത്തുകളഞ്ഞിട്ടുണ്ട്. നാളെ ജീവനോടെയുണ്ടാകുമോ എന്ന് അറിയാനാകാത്തത്ര അരക്ഷിതരാണ് ഓരോരുത്തരും. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇ.ഡിയും മറ്റു സർക്കാർ ഏജൻസികളും നടത്തുന്ന റെയ്ഡുകളും അറസ്റ്റുകളും രാജ്യത്തിന്‍റെ നടപ്പുരീതിയായിരിക്കുന്നു'' -പി.ഡി.പി നേതാവ് തുടർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mehbooba muftiBJP
News Summary - mehbuba comments against bjp
Next Story