Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖത്തർ കോടതി വിധി...

ഖത്തർ കോടതി വിധി മുൻനിർത്തി തുടർനടപടികൾ -കേന്ദ്രം

text_fields
bookmark_border
ഖത്തർ കോടതി വിധി മുൻനിർത്തി തുടർനടപടികൾ -കേന്ദ്രം
cancel

ന്യൂഡൽഹി: എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ ഖത്തർ കോടതി ഒഴിവാക്കിയ സാഹചര്യത്തിൽ, വിധി പഠിച്ച് നിയമസഹായ സംഘവും കുടുംബാംഗങ്ങളുമായി ചർച്ച നടത്തി സാധ്യമായ അടുത്ത നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ. ശിക്ഷ ലഘൂകരിച്ച കോടതി വിധി കാണാതെ കൂടുതൽ വിവരങ്ങൾ നൽകാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ബന്ധപ്പെട്ടവരുമായി അടുത്ത നടപടികളെക്കുറിച്ച് ചർച്ച ചെയ്യും. ഊഹാപോഹം നടത്തരുത്.

ഇന്ത്യക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും താൽപര്യങ്ങൾ അങ്ങേയറ്റം കണക്കിലെടുക്കുന്നുണ്ട്. തുടക്കം മുതൽതന്നെ അവർക്കൊപ്പമാണ് നിലകൊള്ളുന്നത്. എല്ലാ നിയമസഹായവും ലഭ്യമാക്കും. ഖത്തർ അധികൃതരുമായി വിഷയത്തിൽ തുടർന്നും സംഭാഷണം നടത്തും -ബഗ്ചി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death sentenceMEAIndian NavyQatar
News Summary - MEA on 8 Indians in Qatar
Next Story