Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആറു വയസ്സുകാരിയെ...

ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നയാൾക്ക് വധശിക്ഷ

text_fields
bookmark_border
ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നയാൾക്ക് വധശിക്ഷ
cancel
കട്ടക്: ഒഡിഷയിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേ സിൽ 26കാരന് വധശിക്ഷ. കുറ്റക്കാരനെന്ന് കെണ്ടത്തിയതിനെ തുടർന്ന് മുഹമ്മദ് മുഷ്ത ാഖ് എന്ന പ്രതിക്കാണ് പ്രത്യേക പോക്സോ കോടതി ജഡ്ജി വന്ദന കർ ശിക്ഷ പ്രഖ്യാപിച്ചത്.

കട്ടക് ജില്ലയിൽ 2018 ഏപ്രിൽ 21നാണ് സംഭവം. ജഗന്നാഥപുർ ഗ്രാമത്തിലെ സ്കൂൾ വളപ്പിനകത്ത് ഗുരുതര നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പിറ്റേദിവസം തന്നെ ഇതേ ഗ്രാമവാസിയായ മുഷ്താഖ് പിടിയിലായി. ചികിത്സക്കിടെ 29ന് എസ്.സി.ബി മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടി മരിച്ചു. വഴിയോരത്തെ കടയിലേക്ക് പോയ കുട്ടിയെ മുഷ്താഖ് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം ക്രൂരമായി മുറിവേൽപ്പിക്കുകയായിരുന്നുവത്രെ.

ഒഡിഷയിൽ അടുത്തിടെയായി പോക്സോ കേസിലെ നാലാമത്തെ വധശിക്ഷയാണിത്. ഒമ്പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജഗത് സിങ്പുരിലെ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു. അതിനുമുമ്പ് മയൂർബഞ്ച് ജില്ലയിൽ എട്ടു വയസ്സുള്ള ഗോത്രവർഗ പെൺകുട്ടിയെ സമാനമായി കൊലെപ്പടുത്തിയ 25കാരനെയും ജൂലൈയിൽ മാറ്റൊരു 20കാരനെയും വധശിക്ഷക്കു വിധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death sentencemalayalam newsindia newssix year old girl
News Summary - man sentenced to death for raping, killing six-year old girl-india news
Next Story