Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷ...

പ്രതിപക്ഷ മുന്നണിയിൽ കോൺഗ്രസ്;  മമതയെ പിന്തുണച്ച് സി.പി.െഎ

text_fields
bookmark_border
പ്രതിപക്ഷ മുന്നണിയിൽ കോൺഗ്രസ്;  മമതയെ പിന്തുണച്ച് സി.പി.െഎ
cancel

ഹൈദരാബാദ്: അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനെ കൂടി ഉൾപ്പെടുത്തി മുന്നണി രൂപവത്കരിക്കണെമന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിലപാടിന് പിന്തുണയുമായി സി.പി.െഎ. ദേശീയതലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം സാധ്യമാകില്ലെന്നും എന്നാൽ, സംസ്ഥാനങ്ങളിൽ അതതിടത്തെ സാഹചര്യം നോക്കി ബി.ജെ.പി വിരുദ്ധ മുന്നണിയുണ്ടാക്കാൻ സാധിക്കുമെന്നും സി.പി.െഎ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢി പറഞ്ഞു. ബംഗാളിലും കേരളത്തിലും തൃണമൂൽ കോൺഗ്രസും കോൺഗ്രസും ഇടതുപാർട്ടികളുടെ എതിർപക്ഷത്താണ്.

 അവിടെ അവർ തമ്മിൽ സഖ്യം സാധ്യമല്ല. ഇതേ സാഹചര്യമില്ലാത്ത സംസ്ഥാനങ്ങളിൽ ഇൗ പാർട്ടികൾ തമ്മിൽ തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കാൻ കഴിയും. 
മുഴുവൻ ഇടതുപക്ഷത്തിെൻറയും നിലപാട് തനിക്ക് പറയാൻ കഴിയില്ല. എന്നാൽ, ബി.ജെ.പിക്കെതിരെ പ്രാദേശിക പാർട്ടികളുമായിച്ചേർന്ന് എവിടെയെല്ലാം പൊതുസ്ഥാനാർഥിയെ നിർത്താൻ കഴിയുമോയെന്ന് നോക്കണം. ഇതിന് കോൺഗ്രസിനെ കൂടി ഉൾപ്പെടുത്തുന്നതിൽ തെൻറ പാർട്ടിക്ക് വിയോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. 
ഇടതുപക്ഷത്തിെൻറ മുഖ്യശത്രു തൃണമൂലോ ബി.ജെ.പിയോ എന്ന ചോദ്യത്തിന് ബി.ജെ.പിയെന്നായിരുന്നു റെഡ്ഢിയുടെ  മറുപടി. 

ബുധനാഴ്ച  മമത ബാനർജി ഡൽഹിയിലെത്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതു കൂടാതെ എൻ.സി.പി നേതാവ് ശരദ് പവാർ, ബി.ജെ.പി സഖ്യത്തിലെ ശിവസേനയുടെ നേതാക്കൾ, ബി.ജെ.പി വിമത നേതാക്കളായ ശത്രുഘ്നൻ സിൻഹ, യശ്വന്ത് സിൻഹ എന്നിവരെയും കണ്ടു. അതോടൊപ്പം സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായി ഫോണിലും മമത സംസാരിച്ചിരുന്നു. ഒാേരാ സംസ്ഥാനത്തും ഏറ്റവും ശക്തമായ പാർട്ടി ബി.ജെ.പിക്കെതിരെ  മത്സരിക്കണമെന്നാണ് താൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതെന്നും മമത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresscpikerala newsopposition partymalayalam newsMmatha banarji
News Summary - MAMATHA BANAJRJI OPPOSITION PARTY ALLAINCE-India news
Next Story