Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊലീസ് നടപടിയില്ല;...

പൊലീസ് നടപടിയില്ല; മധ്യപ്രദേശിൽ ബലാത്സംഗത്തിനിരയായ 16കാരി ജീവെനാടുക്കി

text_fields
bookmark_border
rape-women
cancel

കാർഗോൻ: പരാതി നൽകിയിട്ടും പൊലീസ് കേസ് എടുക്കാത്തതിനെ തുടർന്ന് ബലാത്സംഗത്തിനിരയായ 16കാരി ജീവനൊടുക്കി. മധ്യപ്രദേശിലെ കാർഗോൻ ജില്ലയിലാണ് ദാരുണ സംഭവം. പെൺകുട്ടിയുടെ മരണത്തിനുശേഷമാണ് പൊലീസ് പ്രതിയായ സുഖ്റാം ബുന്ദേല(28)യെ അറസ്റ്റ് ചെയ്തത്.

മഹേശ്വർ എന്ന സ്ഥലത്തുനിന്നും തെൻറ വീട്ടിലേക്ക് മടങ്ങുംവഴി സുഖ്റാം പെൺകുട്ടിയെ വിജനമായ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് പെൺകുട്ടി വീട്ടിൽവെച്ച് വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സക്കിടെ മരണം സംഭവിക്കുകയുമായിരുന്നു.

മകളും താനും പരാതിയുമായി മൂന്നു തവണ പൊലീസ് സ്റ്റേഷൻ കയറിയിറങ്ങിയതായും എന്നാൽ, കേസ് രജിസ്റ്റർ ചെയ്തില്ലെന്നും മാധ്യമപ്രവർത്തകരോട് ഇരയുടെ പിതാവ് പറഞ്ഞു. ഇതിനായി രണ്ട് പൊലീസ് സ്റ്റേഷനുകളെയാണ് ഇവർ സമീപിച്ചത്. പരാതിയിൽ കേസ് എടുക്കുന്നതിനു പകരം മകളെ ചോദ്യം ചെയ്യാനാണ് ഇവർ മുതിർന്നതെന്നും പിതാവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casemadhya pradesh
News Summary - madhya pradesh rape
Next Story