Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൾക്കൂട്ടക്കൊല...

ആൾക്കൂട്ടക്കൊല ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കണം –യു.പി നിയമ കമീഷൻ

text_fields
bookmark_border
ആൾക്കൂട്ടക്കൊല ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കണം –യു.പി നിയമ കമീഷൻ
cancel

ലഖ്നോ: ആൾക്കൂട്ടക്കൊല ജീവപര്യന്തം തടവുവെര ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കണമെ ന്ന് ഉത്തർപ്രദേശ് നിയമ കമീഷൻ സംസ്ഥാന സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. കമീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് എൻ.എൻ. മിത്തൽ ആണ് കരട് ബില്ലും ആൾക്കൂട്ടക്കൊല സംബന്ധിച്ച റിപ്പോർട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബുധനാഴ്ച സമർപ്പിച്ചത്.

128 പേജുള്ള റിപ്പോർട്ട് സംസ്ഥാനത്തു നടന്ന വിവിധ ആൾക്കൂട്ട ആക്രമണങ്ങൾ വിശദീകരിക്കുന്നുണ്ട്. ഇതിനെതിരെ 2018ൽ സുപ്രീംകോടതി നിർദേശിച്ച പ്രകാരം അടിയന്തരമായി നിയമനിർമാണം നടത്തണമെന്ന് കമീഷൻ നിർദേശിച്ചു. ആൾക്കൂട്ട ആക്രമണം തടയാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ല.

അതിനാൽ പ്രത്യേക നിയമം നിർമിക്കണം. കുറ്റകൃത്യം നടത്തുന്നവർക്ക് ഏഴുവർഷം മുതൽ ജീവപര്യന്തംവരെ തടവുശിക്ഷ ഉറപ്പാക്കണം- കമീഷൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsUP Law Commission
News Summary - UP Law Commission Proposes Special Legislation, Punishment up to Life Term for Lynchings
Next Story