Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഖിംപുർ; നാലു...

ലഖിംപുർ; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

text_fields
bookmark_border
ലഖിംപുർ; നാലു പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
cancel

ലഖിംപുർ ഖേരി(ഉത്തർ പ്രദേശ്): ലഖിംപുർ കർഷകക്കൊലയിലെ നാലു പ്രതികളെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി ഉത്തരവായി.

പ്രതികളായ സുമിത് ജയ്സ്വാൾ, സത്യം എന്ന സത്യപ്രകാശ് ത്രിപാഠി, നന്ദൻ സിങ് ബിഷ്ത, ശിശുപാൽ എന്നിവരെയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ചിന്താ റാം പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന പ്രതികളെ വിട്ടുകിട്ടണെമന്നാവശ്യപ്പെട്ട് അന്വേഷണ സംഘമാണ് കോടതിയെ സമീപിച്ചത്.

കേസിലെ മുഖ്യപ്രതിയായ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയെയും മറ്റ് പ്രതികളെയും

വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lakhimpur KheriAshish Mishra
News Summary - Lakhimpur Kheri case: Four accused sent to three days’ police custody
Next Story