Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസത്യപ്രതിജ്ഞ ഇന്ന്;...

സത്യപ്രതിജ്ഞ ഇന്ന്; കുമ്മനത്തിനെതിരെ മിസോറമിൽ പ്രതിഷേധം

text_fields
bookmark_border
സത്യപ്രതിജ്ഞ ഇന്ന്; കുമ്മനത്തിനെതിരെ മിസോറമിൽ പ്രതിഷേധം
cancel

ന്യൂഡൽഹി: നിയുക്ത മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഗുവാഹതി വഴി മിസോറമിലെത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ് ഗവർണർ പദവിയേറ്റെടുക്കുന്നതിൽ വൈമുഖ്യമില്ലെന്നും സ്ഥാനലബ്ധിയിൽ സന്തോഷമുണ്ടെന്നും കുമ്മനം മിസോറമിലേക്ക് േപാകുംമുമ്പ് നടത്തിയ വാർത്തസേമ്മളനത്തിൽ പറഞ്ഞു. 

പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത തനിക്ക് ഭരണപരിചയം ഇല്ലെന്നും ഗവർണർ പദവി വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മുഖപത്രമായ ‘ജന്മഭൂമി’ ഡൽഹി ബ്യൂറോയിലെത്തിയ കുമ്മനത്തെ മിസോറം സർക്കാറിെൻറ ഒൗദ്യോഗിക വാഹനത്തിൽ മിസോറം ഭവനിലെത്തിച്ചു. ഗുവാഹതിയിലേക്ക് വിമാനമാർഗം പോയ കുമ്മനം അവിടെനിന്ന് െഎസോളിലേക്ക് തിരിച്ചു. ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ.

അതേസമയം ബി.ജെ.പി കേരള ഘടകത്തിന് പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കുമെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ അറിയിച്ചു. സർക്കാറിെൻറ നാലാം വാർഷികത്തോടനുബന്ധിച്ച് പ്രാദേശിക മാധ്യമങ്ങളുടെ ലേഖകരുമായി ആശയവിനിമയം നടത്തുകയായിരുന്നു അമിത് ഷാ. 

കുമ്മനത്തെ മാറ്റിയതിന് സംസ്ഥാന അധ്യക്ഷനെന്ന നിലയിലുള്ള അദ്ദേഹത്തിെൻറ പ്രകടനത്തിന് ബന്ധമില്ലെന്നും ഗവർണർ പദവി പെെട്ടന്ന് നികത്തേണ്ടി വന്നതുകൊണ്ടാണ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനിടയിൽ തന്നെ ചുമതല ഏൽപിച്ചതെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും പ്രസിഡൻറിനെ പ്രഖ്യാപിക്കുകയെന്ന് സംഘടന സെക്രട്ടറി രാം ലാൽ അറിയിച്ചു.

കുമ്മനത്തിനെതിരെ മിസോറമിൽ പ്രതിഷേധം
ന്യൂഡൽഹി: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനെ ഗവർണറാക്കുന്നതിൽ മിസോറമിൽ പ്രതിഷേധം. അവിടത്തെ രണ്ട് സംഘടനകളാണ് കുമ്മനം രാജ്ഭവനിലെത്തുന്നതിൽ പരസ്യമായി പ്രതിഷേധിച്ചത്. ക്രൈസ്തവ സംഘടനയായ ഗ്ലോബൽ കൗൺസിൽ ഒാഫ് ഇന്ത്യൻ ക്രിസ്ത്യൻസ് (ജി.സി.െഎ.സി), മിസോറമിെൻറ സ്വത്വത്തിനും പദവിക്കും വേണ്ടിയുള്ള ജനകീയ കൂട്ടായ്മയായ ‘പ്രിസം’ എന്നിവയാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. 

രാജശേഖരനെ മാറ്റി ഭേദെപ്പട്ട മനസ്സുള്ള ഒരാളെ ഗവർണറാക്കണമെന്നാണ് ക്രൈസ്തവ സംഘടന ആവശ്യപ്പെട്ടത്. തീവ്ര ഹിന്ദുത്വവാദിയും സജീവ രാഷ്ട്രീയക്കാരനുമായ ഒരാളെയാണ് ഗവർണറാക്കിയതെന്ന് പ്രിസം കുറ്റപ്പെടുത്തി.  


 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kummanam rajasekharanmalayalam newsMizoram governor
News Summary - Kummanam Rajasekharan to be sworn in as new Mizoram governor- india news
Next Story