Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുൽഭൂഷൺ ജാദവ്...

കുൽഭൂഷൺ ജാദവ് കേസ്; ആശ്വാസത്തോടെ ബന്ധുക്കൾ

text_fields
bookmark_border
Kulbhushan-relatives-17-7-19.jpg
cancel

മുംബൈ: പവായിലെ സിൽവർ ഒാക് കെട്ടിട വാസികളും ബന്ധുക്കളും സുഹൃത്തുക്കളും ബുധനാഴ്ച വൈകീട്ടു വരെ നെഞ്ചിടിപ്പിലായിരുന്നു. അവർ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കുൽഭൂഷൺ ജാദവി‍െൻറ വിധി എന്താകുമെന്ന ആശങ്കയിലായിരുന്നു. പ്രാർഥനയോടെയുള്ള അവരുടെ കാത്തിരിപ്പ് വെറുതെയായില്ല. കുൽഭൂഷൺ ജാദവി‍െൻറ വധശിക്ഷ പുനഃപരിശോധിക്കാൻ അന്താരാഷ്ട്ര കോടതി വിധിച്ചതോടെ നെഞ്ചിടിപ്പ് ആഹ്ലാദാരവമായി മാറി.

മഹാരാഷ്ട്രയിലെ സാംഗ്ളിയിൽ ജനിച്ച കുൽഭൂഷൻ നഗരത്തിലെ പവായിൽ സിൽവർ ഒാക് കെട്ടിടത്തിലായിരുന്നു താമസം. പിതാവ് സുധിർ ജാദവും ഇളയച്ഛൻ സുഭാഷ് ജാദവും മുംബൈ പൊലീസിൽ എ.സി.പിമാരായിരുന്നു. എൻ.എം ജോഷി മാർഗിലായിരുന്നു ജാദവ് കുടുംബം കഴിഞ്ഞത്. പിന്നീട് കുൽഭൂഷൺ പവായിലേക്ക് മാറി. 14 വർഷം നാവികസേന കമാൻഡറായി സേവനമനുഷ്ഠിച്ച കുൽഭൂഷൻ 2001ൽ രാജിവെച്ച് ബിസിനസിലേക്ക് തിരിയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kulbhushan Jadhavmalayalam newsindia news
News Summary - kulbhushan jadhav case verdict -india news
Next Story