Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്രൂരതയുടെ നാൾവഴി

ക്രൂരതയുടെ നാൾവഴി

text_fields
bookmark_border
Kathua-Case
cancel
  • 2018 ജനുവരി 10: ജമ്മുവിനടുത്ത കഠ്വയിലെ രസന ഗ്രാമത്തിൽ കുതിരയെ തീറ്റാൻ വീടിനു സമീപത്തെ വനത്തിലേക്കു പോയ ബകർവാൽ സമുദായത്തിലെ എട്ടു വയസ്സുകാരിയെ കാണാതായി .
  • ജനു. 12: തുടർന്ന് പിതാവ് ഹിരാനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എഫ്.ഐ.ആർ രജി സ്റ്റർ ചെയ്തു.
  • ജനു. 17: പെണ്‍കുട്ടിയുടെ മൃതദേഹം വനത്തിനുള്ളില്‍ കണ്ടെത്തി.
  • ജനു. 18: പോ സ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെെട്ടന്ന് കണ്ടെത്തി. കുട്ടിയുടെ തല കരിങ്കല്ല് ഉപയോഗിച്ച് തകർെത്തന്നും റിപ്പോർട്ട്
  • ജനു. 19: - കേസില്‍ ആദ്യത്തെ അറസ്റ്റ്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജയിലിലേക്ക് മാറ്റി.
  • ജനു. 22: പ്രതിഷേധത്തെ തുടർന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
  • ജനു. 23: - ക്രൈംബ്രാഞ്ച് എ.എസ്.പി നാവീത് പീര്‍സാദയുടെ നേതൃത്വത്തില്‍ അന്വേഷണം.
  • ഫെബ്രുവരി 16 : കേസിലെ പ്രധാന പ്രതികൾക്ക് പിന്തുണയുമായി ജമ്മുവിൽ ഹിന്ദു സംഘടനകള്‍ രംഗത്ത്
  • 2018 മാർച്ച് 1: കേസ് സി.ബി.ഐക്ക് കൈമാറാൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയോട് ആവശ്യപ്പെട്ട് ഹിന്ദു ഏകതാ മഞ്ച് സംഘടിപ്പിച്ച റാലിയിൽ രണ്ട് ബി.ജെ.പി മന്ത്രിമാരായ ചൗധരി ലാൽ സിങ്, ചന്ദർ പ്രകാശ് ഗംഗ എന്നിവർ പെങ്കടുത്തു.
  • മാർച്ച് 20: - കേസിലെ പ്രധാന പ്രതി സൻജി റാം കീഴടങ്ങുന്നു.
  • മാർച്ച് 21: നാലു പൊലീസുകാരടക്കം എട്ടു പേരെ അറസ്റ്റ് ചെയ്തു.
  • ഏപ്രിൽ 4: പെൺകുട്ടിയെ ക്ഷേത്രത്തിൽ പാർപ്പിച്ച് മയക്കുമരുന്ന് നൽകി ക്രൂരമായ പീഡനവും കൂട്ടബലാത്സംഗവും നടത്തി. കല്ലുപയോഗിച്ച് തലയ്ക്കടിച്ചു കൊന്നതായി കെണ്ടത്തി.
  • ഏപ്രിൽ 10 : കഠ്വ കോടതി കോംപ്ലക്സിൽ കുറ്റപത്രം സമർപ്പിക്കുന്നതിൽനിന്ന് പൊലീസിനെ തടയാൻ ഒരു സംഘം അഭിഭാഷകർ ശ്രമിക്കുന്നു.
  • ഏപ്രിൽ 11: കേസ് ദേശീയ ശ്രദ്ധയിലേക്ക്. രാജ്യമെങ്ങും പ്രതിഷേധം
  • ഏപ്രിൽ 13 : പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തെ അപലപിച്ചു. പ്രതികളെ പിന്തുണച്ച് റാലിയിൽ പങ്കെടുത്ത രണ്ട് ബി.ജെ.പി മന്ത്രിമാർ രാജിവെച്ചു.
  • ഏപ്രിൽ 14 : ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടറസ് സംഭവത്തെ അപലപിച്ചു.
  • ഏപ്രിൽ 16: - കഠ്വ കോടതിയില്‍ കേസിെൻറ വിചാരണ ആരംഭിക്കുന്നു.
  • 2018 മേയ് 7 : ജമ്മു-കശ്മീരിൽനിന്ന് കേസിെൻറ വിചാരണ പഞ്ചാബിലെ പത്താന്‍കോട്ടുള്ള കോടതിയിലേക്ക് മാറ്റി
  • 2019 ജൂൺ 3: വിചാരണ വേളയിൽ 114 സാക്ഷികളെ വിസ്തരിച്ച കോടതി കേസ് വിധിപറയാൻ ജൂണ്‍ 10 ലേക്ക് മാറ്റി
  • 2019 ജൂൺ 10: കേസിൽ ക്ഷേത്ര പൂജാരി അടക്കം മൂന്ന് പ്രതികൾക്ക് ജീവപര്യന്തവും മറ്റു പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചു വർഷം വീതം കഠിനതടവും ശിക്ഷ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKathua rape caseKathua caseKathua Rape Case Verdict
News Summary - Kathua Case Milestone-India News
Next Story