Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്മീർ ജമാഅത്തെ...

കശ്മീർ ജമാഅത്തെ ഇസ്ലാമി നിരോധനം: ട്രൈബ്യൂണൽ രൂപവത്കരിച്ചു

text_fields
bookmark_border
കശ്മീർ ജമാഅത്തെ ഇസ്ലാമി നിരോധനം: ട്രൈബ്യൂണൽ രൂപവത്കരിച്ചു
cancel
ന്യൂഡൽഹി: കശ്മീർ ജമാഅത്തെ ഇസ്ലാമിയെ നിയമവിരുദ്ധ സംഘടനയെന്ന നിലയിൽ നിരോധി ച്ചത് മതിയായ കാരണങ്ങളുടെ അടിസ്ഥാനത്തിലാണോ എന്ന് പരിശോധിക്കാൻ  ജസ്റ്റിസ്  മുക്ത ഗുപ്തയുടെ നേതൃത്വത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്രൈബ്യൂണൽ രൂപവത്ക രിച്ചു. ഡൽഹി ഹൈകോടതി ജഡ്ജിയും ‘സിമി’യുടെ നിരോധനം നീട്ടുന്നത് വിലയിരുത്തുന്ന ട്രൈബ്യൂണൽ മേധാവിയുമാണ് ഇപ്പോൾ ജസ്റ്റിസ് ഗുപ്ത. യു.എ.പി.എ പ്രകാരമാണ് ട്രൈബ്യൂണൽ.

സിമി നിരോധനം നീട്ടി ഫെബ്രുവരി 28ന് ഉത്തരവിട്ടിരുന്നു. അതേ ദിവസംതന്നെയാണ് കേന്ദ്രം അഞ്ചുവർഷത്തേക്ക് കശ്മീർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച് വിജ്ഞാപനം ഇറക്കിയത്. ഭീകരരെയെും വിഘടനവാദികളെയും പിന്തുണക്കുന്നു എന്നാരോപിച്ചാണിത്. ഫെബ്രുവരി 14ന് നടന്ന പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലായിരുന്നു നടപടി.

അതിനിടെ നിരോധനം ചോദ്യംെചയ്ത് നൽകിയ ഹരജിയിൽ ജമ്മു-കശ്മീർ ഹൈകോടതി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. സംഘടനകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മൂല്യങ്ങൾക്കും എതിരാണ് നിരോധനെമന്ന് ചൂണ്ടിക്കാട്ടി കശ്മീർ ജമാഅത്തെ ഇസ്ലാമി മുൻ അംഗം മിഅ്റാജ് അസീം നൽകിയ ഹരജിയിൽ ജസ്റ്റിസ് താഷി റബ്സ്റ്റാനാണ് കേന്ദ്രത്തിൽനിന്ന് വിശദീകരണം തേടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newskashmir jamaat e islami
News Summary - kashmir jamaat e islami- india news
Next Story