Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരുണാനിധി...

കരുണാനിധി സമാധിയിലേക്ക് സന്ദർശക പ്രവാഹം

text_fields
bookmark_border
കരുണാനിധി സമാധിയിലേക്ക് സന്ദർശക പ്രവാഹം
cancel

ചെന്നൈ: മറിന കടൽക്കരയിലെ കരുണാനിധി സമാധിയിൽ സന്ദർശക പ്രവാഹം. ബുധനാഴ്ച വൈകുന്നേരം അണ്ണാ സമാധിയുടെ സമീപം കരുണാനിധിയുടെ ഭൗതികശരീരം സംസ്കരിച്ചത് മുതൽ പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും  മറിനയിലേക്ക് ഒഴുകുകയാണ്.

കരുണാനിധിയുടെ മകനും ഡി.എം.കെ വർക്കിങ് പ്രസിഡൻറുമായ എം.കെ. സ്റ്റാലിൻ  വ്യാഴാഴ്ച ഉച്ചക്ക് 12ന് സമാധിയിലെത്തി  പുഷ്പചക്രമർപ്പിച്ചു. സ്റ്റാലിനൊപ്പം മുൻ കേന്ദ്രമന്ത്രി എ. രാജയടക്കമുള്ള ഡി.എം.കെ നേതാക്കളുമുണ്ടായിരുന്നു. സമാധിയിൽ കരുണാനിധിയുടെ പടംവെച്ച് പൂക്കളാൽ അലങ്കരിച്ചിരുന്നു.

നേരത്തേ കവി വൈരമുത്തു, ബിഷപ് എസ്റ സദ്ഗുണം, നടി ധൃഷ, എഴുത്തുകാരൻ മനുഷ്യപുത്രൻ തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു. സമാധിക്ക് ചുറ്റും താൽക്കാലിക വേലി നിർമിച്ചിട്ടുണ്ട്. പൊലീസ് കാവലുമുണ്ട്. സമാധിക്ക് ചുറ്റും നടപ്പാതയും മേൽക്കൂരയും  നിർമിക്കുന്നുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karunanidhimalayalam newsfuneral place of karunanidhi
News Summary - karunanidhi's funeral place visiters-india news
Next Story