Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക...

കർണാടക നിയമസഭ സമ്മേളനം ഇന്നുമുതൽ

text_fields
bookmark_border
കർണാടക നിയമസഭ സമ്മേളനം ഇന്നുമുതൽ
cancel

ബംഗളൂരു: കർണാടകയിൽ ശനിയാഴ്ച അധികാരമേറ്റ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന്റെ ആദ്യ നിയമസഭ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാവും. തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കറെ തെരഞ്ഞെടുക്കലുമടക്കമുള്ള നടപടിക്രമങ്ങൾക്കായാണ് മൂന്നുദിവസം നീളുന്ന പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചത്.

ഒമ്പതുതവണ എം.എൽ.എയായ ആർ.വി. ദേശ്പാണ്ഡെയെ ഇടക്കാല സ്പീക്കറായി മന്ത്രിസഭ യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്പീക്കർ സ്ഥാനത്തേക്ക് ആർ.വി. ദേശ്പാണ്ഡെയെയും എച്ച്.കെ. പാട്ടീലിനെയുമാണ് കോൺഗ്രസ് കണ്ടുവെച്ചിട്ടുള്ളത്. ഇരുവരും സമ്മതിച്ചില്ലെങ്കിൽ സ്പീക്കർ പദവിയിലേക്ക് ന്യൂനപക്ഷ അംഗമായ തൻവീർ സേട്ടിനെ പരിഗണിച്ചേക്കുമെന്നും അറിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KarnatakaKarnataka Legislative Assembly
News Summary - Karnataka Legislative Assembly begins today
Next Story