Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kannan-Gopinath-ias-2401819.jpg
cancel
ന്യൂഡൽഹി: ജമ്മു-കശ്മീർ അടക്കമുള്ള വിഷയങ്ങളിലെ ഭരണകൂട രീതികളിൽ പ്രതിഷേധിച്ച് മലയാളി സിവിൽ സർവിസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ െഎ.എ.എസ് ഉപേ ക്ഷിക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് ചാക്കു ചുമക്കാനും മടിക്കാതെ കേരളത്തിൽ ദുരിതാശ് വാസ പ്രവർത്തനം നടത്തി ശ്രദ്ധ നേടിയ കോട്ടയം പുതുപ്പള്ളി സ്വദേശിയായ കണ്ണൻ ഗോപിനാഥൻ ദാമൻ-ദിയു, ദാദ്ര-നാഗർഹവേലി വൈദ്യുതി പാരമ്പര്യേതര ഉൗർജ സെക്രട്ടറിയാണ്. സർവിസിൽനിന്ന് പിരിയാൻ തന്നെ അനുവദിക്കണമെന്ന് അപേക്ഷിച്ച് അദ്ദേഹം കേന്ദ്രസർക്കാറിന് കത്ത് കൈമാറി. േപഴ്സനൽകാര്യ മന്ത്രാലയത്തിെൻറ അനുമതി ലഭിക്കുന്ന മുറക്കാണ് െഎ.എ.എസ് ഉപേക്ഷിക്കാൻ കഴിയുക. ഇതിന് മൂന്നു മാസം വരെ സമയമെടുക്കാം.

രാജിവെക്കുന്നതിെൻറ കാരണങ്ങളെക്കുറിച്ച് അദ്ദേഹം കത്തിൽ വിശദീകരിച്ചിട്ടില്ല. തനിക്ക് അഭിപ്രായ സ്വാതന്ത്ര്യം തിരികെ വേണമെന്നാണ് കണ്ണൻ ഗോപിനാഥൻ പറയുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ദാദ്ര-നാഗർഹവേലിയിൽ കലക്ടറായിരുന്ന കണ്ണൻ ഗോപിനാഥൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കുചേർന്നത് പദവിയൊന്നും ആരെയും അറിയിക്കാതെയാണെങ്കിലും, ചെങ്ങന്നൂരിലെ ക്യാമ്പിലെത്തിയ ആലപ്പുഴ ജില്ല കലക്ടർ തിരിച്ചറിഞ്ഞതോടെയാണ് വാർത്താതാരമായത്.

Kannan-Gopinath2-240819.jpg

2009ൽ െഎ.എ.എസ് ഒന്നാം റാങ്ക് നേടിയ കശ്മീരിയായ ഷാ ഫൈസൽ ജമ്മു-കശ്മീർ സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് ഇൗ വർഷാദ്യം രാജിവെച്ചിരുന്നു. പിന്നീട് രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയ അദ്ദേഹം പുതിയ സംസ്ഥാന സാഹചര്യങ്ങൾക്കിടയിൽ വീട്ടുതടങ്കലിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newskannan gopinathan
News Summary - kannan gopinathan ias resigns from service -india news
Next Story