Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉമർ ഖാലിദിന് നേരെ...

ഉമർ ഖാലിദിന് നേരെ വധശ്രമം

text_fields
bookmark_border
ഉമർ ഖാലിദിന് നേരെ വധശ്രമം
cancel

ന്യൂഡല്‍ഹി: കനത്ത സുരക്ഷ വലയത്തിലുള്ള ന്യൂഡൽഹി റഫി മാർഗിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനു മുന്നിൽ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിനു നേരെ വധശ്രമം. വെടിയുതിർക്കാനുള്ള ശ്രമം ഉമർ ഖാലിദും സുഹൃത്തുക്കളും ചേർന്ന് വിഫലമാക്കി.  കനത്ത പൊലീസ് കാവലിലുള്ള റിസർവ് ബാങ്കിന് അടുേത്തക്ക് അക്രമി ഒാടുന്നതിനിടയിൽ വീണുപോയ കൈത്തോക്കിൽനിന്ന് വെടിപൊട്ടിയെങ്കിലും ആർക്കും പരിക്കേറ്റില്ല. 

പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഒാഫിസുകൾക്കും രാഷ്ട്രപതി ഭവനും വിളിപ്പാടകലെ  പാർലമെൻറ് മന്ദിരത്തിലേക്ക് വന്നുചേരുന്ന റഫി മാർഗിൽ റിസർവ് ബാങ്കിനും കോൺസ്റ്റിറ്റ്യൂഷൻ ക്ലബിനുമിടയിൽ പട്ടാപ്പകൽ ജനമധ്യത്തിലാണ് ഉമറിനെ വധിക്കാൻ ശ്രമം നടന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ‘യുൈനറ്റഡ് എഗൻസ്റ്റ് ഹെയ്റ്റ്’ ഒന്നാം വാർഷികത്തിെൻറ ഭാഗമായി സംഘടിപ്പിച്ച ‘ഭയത്തിൽനിന്ന് സ്വാതന്ത്ര്യം’ പരിപാടിയിൽ പെങ്കടുക്കാനെത്തിയതായിരുന്നു ഉമർ ഖാലിദ്. പരിപാടിക്ക് മുമ്പായി രണ്ടു മണിക്ക് റഫി മാർഗിലെ തട്ടുകടയിൽ ഡൽഹി സർവകലാശാല അധ്യാപിക ബനോ ജ്യോൽസ്ന ലാഹിരിക്കും യു.എ.എച്ച് ഭാരവാഹികളായ ഖാലിദ്  സൈഫിക്കും ശാരിഖിനുമൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു ഉമർ.

ഇതിനിടയിൽ  കയറിവന്ന അക്രമി ഒരു കൈകൊണ്ട് ഉമറിെൻറ കഴുത്തിന് വളഞ്ഞുപിടിച്ച് മറു കൈയിലുള്ള തോക്കുകൊണ്ട് അടിവയറ്റിലേക്ക് അമർത്തിപ്പിടിച്ച് വെടിയുതിർക്കാൻ നോക്കി.  ഉമര്‍ ഖാലിദിനെ കഴുത്തിന് പിടിച്ച് മറിച്ചിട്ട അക്രമി രണ്ടു തവണ  തോക്ക് ചൂണ്ടി കാഞ്ചി വലിച്ചെങ്കിലും വെടി പൊട്ടിയില്ല. തോക്കുള്ള കൈയിൽ പിടിച്ച ഉമറും ബനോജ്യോൽസ്നയും ചേർന്ന് അക്രമിയെ തള്ളിമാറ്റുന്നതിനിടയിൽ ഇരുവരും നിലത്തു വീണു.  വീണിടത്തുനിന്ന് വീണ്ടും വെടിെവക്കാൻ ശ്രമിച്ചപ്പോൾ സുഹൃത്ത് ശാരിഖാണ് അക്രമിയുടെ കാലിൽ െതാഴിച്ച് ഉന്നം പിഴപ്പിച്ചത്. 

അക്രമി ഉപേക്ഷിച്ച് പോയ തോക്ക്
 
ബഹളം കണ്ട് ഒാടിയെത്തിയ മറ്റുള്ളവരും ചേർന്ന് അക്രമിയെ പിടികൂടാൻ നോക്കിയെങ്കിലും വെടിയുതിർക്കാനായി വലിച്ചുവെച്ച കാഞ്ചിയുമായി തോക്ക് മുകളിലേക്കുയർത്തിപ്പിടിച്ച്  റിസർവ് ബാങ്കിന് നേരെ ഒാടി. ഇതിനിടയിൽ നടുറോഡിൽ വീണ തോക്കിൽനിന്നാണ് വെടിപൊട്ടിയത്.  ഒാട്ടത്തിനിടയിൽ മൂന്നിടത്ത് വീണ അക്രമി വീണ്ടുമെഴുന്നേറ്റ് ഒാട്ടം തുടർന്നു.  പിറകെയുള്ളവർ ബഹളം വെച്ചെങ്കിലും നിരന്തരം പൊലീസ്, സൈനിക സാന്നിധ്യമുള്ള റഫി മാര്‍ഗില്‍ പട്ടാപ്പകല്‍ തോക്കുമായി എത്തിയ ആക്രമി രക്ഷപ്പെട്ടു.അതിനു ശേഷം അര മണിക്കൂറിലേറെ കഴിഞ്ഞാണ് ഡൽഹി പൊലീസ് സംഭവ സ്ഥലത്തെത്തിയത്. റോഡിൽനിന്ന് തോക്കെടുക്കുകയും ഉമർ ഖാലിദിെൻറ മൊഴിയെടുക്കുകയും ചെയ്തു.

കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വീണ്ടും പരിപാടിെക്കത്തിയ ഉമറിനെ അവിടെനിന്ന് ഡൽഹി സിറ്റി പൊലീസ് കമീഷണർ മൊഴിയെടുക്കാനായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയ സമയത്ത് ഒാടിയെത്തിയ ബി.ജെ.പി നേതാവും എം.പിയുമായ മീനാക്ഷിലേഖി തനിക്കും ഉമറിനെ കാണണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണത്തിൽ സഹായിക്കാനാണ് താൻ വന്നതെന്ന് ഉമറിനോട് പറഞ്ഞ മിനാക്ഷി ലേഖി പുറത്തു വന്ന് വധശ്രമ ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന തരത്തിൽ പ്രസ്താവന നടത്തി. ഇതിനു ശേഷം ഉമറിെൻറ മൊഴിക്ക് വിരുദ്ധമായി പാർലമെൻറ് സ്റ്റേഷൻ പൊലീസ് െമാഴി രേഖപ്പെടുത്താൻ നീക്കം നടത്തിയെങ്കിലും ഉമറിെൻറയും യു.എ.എച്ച് പ്രവർത്തകരുടെയും എതിർപ്പിനെ തുടർന്ന് പിന്മാറേണ്ടി വന്നു.  പ്രതിയുടെ രേഖാചിത്രം തയാറാക്കാനായി ഉമറിനൊപ്പമുണ്ടായിരുന്ന ശരിഖിെൻറ സഹായം പൊലീസ് തേടി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umar khalidjnu studentshotmalayalam news
News Summary - JNU student Umar Khalid shot at by unidentified man in Delhi
Next Story