Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാണാതാകുന്ന...

കാണാതാകുന്ന കേന്ദ്രജീവനക്കാരുടെ കുടുംബത്തിന് ഉടൻ പെൻഷൻ

text_fields
bookmark_border
pension
cancel
Listen to this Article

ന്യൂഡൽഹി: കാണാതാവുന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബ പെൻഷൻ നിബന്ധനകളിൽ സർക്കാർ ഇളവ് വരുത്തി. ജമ്മു-കശ്മീരിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേയും കലാപ ബാധിത പ്രദേശങ്ങളിലും നക്സൽ ബാധിത പ്രദേശങ്ങളിലും ജോലിചെയ്യുന്ന ജീവനക്കാരുടെ ഉറ്റവർക്ക് ആശ്വാസമേകുന്നതാണ് പുതിയ തീരുമാനം.

ദേശീയ പെൻഷൻ പദ്ധതിയിൽ (എൻ.പി.എസ്) അംഗമായിട്ടുള്ള ജീവനക്കാരെ സർവിസ് കാലയളവിൽ കാണാതായാൽ പെൻഷൻ ആനുകൂല്യങ്ങൾ ഉടനെ തന്നെ പ്രസ്തുത വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് കൈമാറുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. മുൻകാലങ്ങളിൽ, കാണാതായ വ്യക്തി മരിച്ചതായി തെളിയുകയോ അല്ലെങ്കിൽ കാണാതായി ഏഴു വർഷം പൂർത്തിയാകുകയോ ചെയ്താൽ മാത്രമേ ആനുകൂല്യങ്ങൾ നൽകിയിരുന്നുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pension
News Summary - Immediate pension for the family of a missing central employee
Next Story