Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right10 വർഷം വരെ തടവ്...

10 വർഷം വരെ തടവ് ശിക്ഷ; കൂട്ട മതപരിവർത്തനം തടയുന്ന ബിൽ പാസാക്കി ഹിമാചൽ

text_fields
bookmark_border
jail 876476
cancel

ഷിംല: ഹിമാചൽ പ്രദേശിൽ കൂട്ട മതപരിവർത്തനം തടയുന്ന ബിൽ ശബ്ദവോട്ടോടെ പാസാക്കി. വാഗ്ദാനം നൽകിയുള്ളതോ നിർബന്ധിതമോ ആയ മതപരിവർത്തനം നടത്തിയാലുള്ള പരമാവധി ശിക്ഷ പത്തു വർഷം തടവായി വർധിപ്പിക്കുകയും ചെയ്തു. നേര​േത്ത ഇത് ഏഴു വർഷമായിരുന്നു.

രണ്ടോ അതിലധികമോ പേർ ഒരേ വേളയിൽ മതം മാറുന്നത് കൂട്ട മതപരിവർത്തനമായി കണക്കാക്കുമെന്ന് 2019ലെ ഇതുസംബന്ധിച്ച നിയമത്തിലുള്ള ഭേദഗതിയായി പറയുന്നു. വെള്ളിയാഴ്ചയാണ് ബി.ജെ.പി സർക്കാർ ബിൽ കൊണ്ടുവന്നത്. നിലവിലുള്ള നിയമം കൂട്ട മതപരിവർത്തനം തടയാൻ പര്യാപ്തമല്ലെന്നതിനാലാണ് പുതിയ നീക്കമെന്ന് മുഖ്യമന്ത്രി ജയ്റാം ഠാകുർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:religious conversionanti conversion law
News Summary - Himachal Bans Mass Conversion 10 Year Jail For Forced Religion Change
Next Story