Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്കെതിരെ സാകിയ...

മോദിക്കെതിരെ സാകിയ ജാഫരിയുടെ കേസ്: വാദം കേൾക്കൽ പൂർത്തിയായി 

text_fields
bookmark_border
മോദിക്കെതിരെ സാകിയ ജാഫരിയുടെ കേസ്: വാദം കേൾക്കൽ പൂർത്തിയായി 
cancel

അഹ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ പ്രമുഖർക്കെതിെര കൊല്ലപ്പെട്ട മുൻ എം.പി ഇഹ്സാൻ ജാഫരിയുടെ വിധവ സാകിയ ജാഫരി നൽകിയ കേസിൽ വാദംകേൾക്കൽ പൂർത്തിയായി. കലാപങ്ങൾക്ക് ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് ഗുജറാത്ത് ഹൈേകാടതിയിൽ ജസ്റ്റിസ് സോണിയ ഗോകാനിക്കുമുമ്പാകെ കേസ് വാദം കേട്ടത്. ഇവർക്കെതിരെ തെളിവില്ലെന്നു കാണിച്ച് പ്രത്യേക അന്വേഷണസംഘം കേസ് അവസാനിപ്പിക്കുന്നതായി റിപ്പോർട്ട് നൽകിയതിനെതിരെയാണ് സാകിയ ജാഫരി ഹൈകോടതിയെ സമീപിച്ചിരുന്നത്. സാകിയക്കൊപ്പം ടീസ്റ്റ സെറ്റൽവാദിെൻറ സിറ്റിസൺ ഫോർ ജസ്റ്റിസ് ആൻഡ് പീസും കേസിൽ പരാതിക്കാരാണ്. മോദിക്കും മറ്റ് 59 പേർെക്കതിരെയുമാണ് കേസ്. 

മോദിക്കെതിരെ നൽകിയ പരാതി സ്വീകരിക്കാൻ 2013 ഡിസംബറിൽ മെട്രോപോളിറ്റൻ കോടതി വിസമ്മതിച്ചിരുന്നു. ഇതേതുടർന്നാണ് ഹൈകോടതിെയ സമീപിച്ചത്. ഗുജറാത്ത് കലാപത്തിനിടെ 2002 ഫെബ്രുവരി എട്ടിന് ഗുൽബർഗ് സൊസൈറ്റിയിൽ ഇഹ്സാൻ ജാഫരിയുൾപ്പെടെ 68 പേരാണ് ദാരുണമായി കൊലെചയ്യപ്പെട്ടത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modizakia jafri
News Summary - HC concludes hearing in Zakia Jafri's plea against Narendra Modi
Next Story