Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്, ഹിമാചൽ:...

ഗുജറാത്ത്, ഹിമാചൽ: മത്സരിച്ചത്  905 സ്വതന്ത്രർ; ജയിച്ചവർ അഞ്ച്

text_fields
bookmark_border
vote
cancel

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ തെരെഞ്ഞടുപ്പുകളിൽ മത്സരിച്ച 905 സ്വതന്ത്ര സ്ഥാനാർഥികളിൽ വിജയിച്ചത് അഞ്ചുപേർ. 793 പേർ മത്സരിച്ച ഗുജറാത്തിൽ മൂന്നുപേരും 112 പേർ മത്സരിച്ച ഹിമാചലിൽ രണ്ടുപേരുമാണ് ജയിച്ചത്. ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിക്കും കോൺഗ്രസിനും ശേഷം മൂന്നാം ശക്തിയാവാൻ സ്വതന്ത്രർക്കായി. ഗുജറാത്തിൽ 12,90,213 വോട്ടും (4.9 ശതമാനം) ഹിമാചലിൽ 2,36,096 വോട്ടും (6.3 ശതമാനം) സ്വതന്ത്രർ സമാഹരിച്ചു.

സ്വതന്ത്രരിൽ ദേശീയ പ്രാധാന്യമുള്ള വിജയം നേടിയത് ദലിത് നേതാവ് ജിഗ്നേഷ് മേവാനിയാണ്. വഡ്ഗാം മണ്ഡലത്തിൽനിന്ന് കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം ബി.ജെ.പിയിലെ വിജയ് ചക്രവർത്തിയെയാണ് പരാജയപ്പെടുത്തിയത്. രത്തൻസിങ് (ലുനാവാഡ), ഭൂപേന്ദ്രസിങ് വചത്ഭായ് (മോർവ ഹതാഫ്) എന്നിവരാണ് ഗുജറാത്തിൽനിന്നുള്ള മറ്റ് വിജയികൾ. ഹിമാചലിൽ ഹോഷ്യാർ സിങ്, പ്രകാശ് റാണ എന്നിവരാണ് ജയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressHimachalgujarat electionmalayalam newsBJP
News Summary - Gujarat, Himachal Pradhesh election- 905 independent candidate - India news
Next Story