Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോക്സോ,...

പോക്സോ, ബലാത്സംഗക്കേസുകളിൽ 1023 അതിവേഗ കോടതികൾക്ക് ശിപാർശ

text_fields
bookmark_border
court
cancel

ന്യൂഡൽഹി: രാജ്യത്തുടനീളം സ്ത്രീകൾക്കും കുട്ടികൾക്കുമെതിരിലുള്ള അതിക്രമങ്ങളു മായി ബന്ധപ്പെട്ട 1.66 ലക്ഷത്തിലേറെ കേസുകൾ കെട്ടിക്കിടക്കുന്നതായും ഇവ വേഗത്തിൽ തീർപ്പാക്കുന്നതിന് 1023 പ്രത്യേക അതിവേഗ കോടതികൾ സ്ഥാപിക്കണമെന്നും കേന്ദ്രത്തിെൻറ ശിപാർശ.

പ്രതിവർഷം 165 കേസുകൾ വീതം ഈ കോടതികൾ വഴി കൈകാര്യം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര നിയമമന്ത്രാലയത്തിനു കീഴിലെ നീതിന്യായ വകുപ്പിെൻറ ശിപാർശയിൽ പറയുന്നു. സുപ്രീംകോടതിയുടെ നിർദേശാനുസരണം ഇതിൽ 389 കോടതികൾ പോക്സോ കേസുകൾമാത്രം കൈകാര്യം ചെയ്യും.

ശേഷിക്കുന്ന 634 എണ്ണത്തിൽ ബലാത്സംഗക്കേസുകളും പോക്സോ കേസുകളും കൈകാര്യം ചെയ്യും. പോക്സോ, ബലാത്സംഗ കുറ്റങ്ങളുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലായി 1,66,882 കേസുകൾ മുടങ്ങിക്കിടക്കുന്നുവെന്നാണ് കണക്കുകൾ. നൂറിലധികം പോക്സോ കേസുകൾ കെട്ടിക്കിടക്കുന്ന 389 ജില്ലകൾ രാജ്യത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsfast track courtPocso Cases
News Summary - Govt to set up 1,023 special courts for POCSO cases
Next Story