Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ...

യു.പിയിൽ ബലാത്സംഗത്തിനിരയായ യുവതി പൊലീസ് സ്റ്റേഷനുമുന്നിൽ തീകൊളുത്തി

text_fields
bookmark_border
യു.പിയിൽ ബലാത്സംഗത്തിനിരയായ യുവതി പൊലീസ് സ്റ്റേഷനുമുന്നിൽ തീകൊളുത്തി
cancel

ഉന്നാവ്: പരാതി നൽകി മാസങ്ങൾ പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് ഉന്നാവിൽ ബലാത്സംഗത്തിനിരയായ യുവതി പൊലീസ് സൂപ്രണ്ടിെൻറ ഓഫിസിനുമുന്നിൽ സ്വയം തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവിടെനിന്ന് കാൺപുരിലെ ആശുപത്രിയിലേക്ക് മാറ്റി.

ബലാത്സംഗത്തിനിരയാക്കിയെന്ന് കാണിച്ച് രണ്ടുമാസം മുമ്പ് ഇവർ ഒരാൾക്കെതിരെ പരാതി നൽകിയിരുന്നുവെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങുകയായിരുന്നു. പത്തു വർഷത്തോളമായി ഇയാളുമായി ബന്ധമുണ്ടായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന ആവശ്യം നിരസിച്ചുവെന്നും ഇതേതുടർന്നാണ് പരാതിയെന്നും എസ്.പി പറഞ്ഞു. യുവതിക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായാണ് റിപ്പോർട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicideUP police
News Summary - girl suicide up police station-kerala news
Next Story