Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ജഡ്ജിമാർക്ക് എതിരായ...

‘ജഡ്ജിമാർക്ക് എതിരായ ലിംഗാധിക്ഷേപം നീതിവ്യവസ്ഥക്ക് നേർക്കുള്ള ആക്രമണം’

text_fields
bookmark_border
‘ജഡ്ജിമാർക്ക് എതിരായ ലിംഗാധിക്ഷേപം നീതിവ്യവസ്ഥക്ക്  നേർക്കുള്ള ആക്രമണം’
cancel

ന്യൂഡൽഹി: ജഡ്ജിമാർക്കെതിരായ ലിംഗാധിക്ഷേപം വഴിയുള്ള ഭീഷണി നീതിവ്യവസ്ഥക്ക് നേർക്കുള്ള ആക്രമണമാണെന്ന് ഡൽഹി ഹൈകോടതി.

വനിത ജുഡീഷ്യൽ ഓഫിസറെ അധിക്ഷേപിച്ച അഭിഭാഷകനുള്ള ശിക്ഷ കുറക്കാൻ വിസമ്മതിച്ചുള്ള വിധിയിലാണ് കോടതി നിരീക്ഷണം. ഇത് ഒരു വ്യക്തിയുടെ മോശം പെരുമാറ്റത്തിന്റെ വിഷയമല്ലെന്ന് ഹൈകോടതി പറഞ്ഞു.

നീതിക്കുനേരെ നടന്ന അനീതിയാണ്. കൃത്യനിർവഹണം നടത്തിയ, നിയമത്തിന്റെ നിഷ്പക്ഷ അടയാളമായ ജഡ്ജിക്കുനേരെ അധിക്ഷേപം നടത്തുകയായിരുന്നു. -ജസ്റ്റിസ് സ്വരണ കാന്ത ശർമ പറഞ്ഞു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് ഹൈകോടതി, വിചാരണകോടതിയുടെ വിധി തിരുത്തി ഉത്തരവിട്ടു. ഇതനുസരിച്ച് അഭിഭാഷകന് 18 മാസമാണ് ശിക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtIndia NewsLatest News
News Summary - Gender discrimination against judges is an attack on the justice system
Next Story