Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുൻ എം.പി അതീഖ്...

മുൻ എം.പി അതീഖ് അഹ്മദിനെ ഗുജറാത്ത് ജയിലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

text_fields
bookmark_border
Ateeq-ahammed
cancel

ന്യൂഡൽഹി: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മുൻ എം.പി അതീഖ് അഹ്മദിനെ അതിസുരക്ഷയ ുള്ള ഗുജറാത്ത് ജയിലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്. ഉത്തർപ്രദേശിലെ ബിസിന സുകാരൻ മോഹിത് ജയ്സ്വാളിനെ ജയിലിലേക്ക് തട്ടിക്കൊണ്ടു വന്ന് കൈയേറ്റം ചെയ്ത സംഭവത്തെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.

യു.പിയിലെ ദിയോരിയ ജയിലിൽ നടന്ന സംഭവെത്തക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു. സംഭവത്തിൽ പങ്കുള്ള അഞ്ച് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ കോടതി സർക്കാറിന് നിർദേശം നൽകി. അതീഖ് അഹ്മദിനെതിരെ രജിസ്റ്റർ ചെയ്ത 80 കേസുകളെ കുറിച്ച് സർക്കാർ വിശദ റിപ്പോർട്ട് നൽകണം.

ലഖ്നോവിൽനിന്ന് തട്ടിക്കൊണ്ടുവന്ന മോഹിത് ജയ്സ്വാളിനെ അതീഖ് അഹ്മദും കൂട്ടാളികളും ജയിലിൽവെച്ച് മർദിക്കുകയും അദ്ദേഹത്തിെൻറ ബിസിനസുകൾ അവരുടെ പേരിലേക്ക് മാറ്റാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsformer mpAteeq Ahmedsupreme court
News Summary - Former MP Ateeq Ahmed Supreme Court -India News
Next Story