Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരുത്തു കാട്ടി...

കരുത്തു കാട്ടി ട്രാക്ടർ റാലി; അടുത്ത ലക്ഷ്യം ഡൽഹി

text_fields
bookmark_border
farmers tractor rally in hariyana delhi boarder
cancel
camera_alt

കേന്ദ്രസർക്കാറി‍െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർ ഹരിയാന-ഡൽഹി അതിർത്തിയിലെ ജജ്ജാറിൽ നടത്തിയ ട്രാക്ടർ റാലി 

ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള രണ്ട് എക്സ്പ്രസ് വേകളിൽ പതിനായിരങ്ങൾ അണിനിരന്ന ട്രാക്ടർ റാലിയിലൂടെ കർഷകർ കരുത്തുതെളിയിച്ചു.

കർഷക സമരം 43ാം നാളിലെത്തിയിട്ടും വിവാദ നിയമങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാർ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ഡൽഹിയുടെ കിഴക്കും പടിഞ്ഞാറുമുള്ള രണ്ട് എക്സ്പ്രസ്വേകളിൽ സമരായുധമായ ട്രാക്ടറുകളുമായെത്തി കർഷകർ ശക്തിപ്രകടനം നടത്തിയത്. റിപ്പബ്ലിക് ദിനത്തിലെ കിസാൻ പരേഡിനുള്ള റിഹേഴ്സൽ മാത്രമാണിതെന്നും നിലപാട് മാറ്റുന്നില്ലെങ്കിൽ അടുത്ത ലക്ഷ്യം ഡൽഹിയായിരിക്കുമെന്നും കർഷക നേതാക്കൾ മുന്നറിയിപ്പ് നൽകി. സർക്കാറുമായി എട്ടാം വട്ട ചർച്ച നിശ്ചയിച്ചതിെൻറ തലേന്നാണ് ഡൽഹിയിലേക്കുള്ള പ്രധാന പാതകളിൽ കർഷകർ പ്രതിഷേധം തീർത്തത്.

കുണ്ഡ്ലി - മനേസർ - പൽവൽ എക്സ്പ്രസ് വേയിൽ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നായി 2500 ട്രാക്ടറുകളിലായി കർഷകരെത്തിയെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ടിക്രിയിൽ സമരം നടത്തുന്ന ഭാരതീയ കിസാൻ യൂനിയൻ ഉഗ്രഹാൻ വിഭാഗം തങ്ങളുടെ മാത്രം 3500 ട്രാക്ടറുകൾ കർഷക റാലിയിൽ പെങ്കടുത്തുവെന്ന് അറിയിച്ചു. കെ.എം.പി ഹൈവേയിൽ നടന്ന റാലി കൂടാതെ ഹരിയാനയിലെ വിവിധ ഭാഗങ്ങളിൽ ട്രാക്ടർ റാലികൾ നടന്നു.

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപൂരിൽനിന്നും നവാഡയിൽനിന്നുമുള്ള കർഷകർ ഗാസിപൂർ അതിർത്തിയിൽനിന്നാണ് ട്രാക്ടറുകളുമായി നീങ്ങിയത്. സമരം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി പഞ്ചാബിലെ ഭട്ടിൻഡയിൽനിന്ന് നൂറുകണക്കിന് കർഷക തൊഴിലാളികൾ ടിക്രി അതിർത്തിയിലേക്ക് പുറപ്പെട്ടു.

ഇൗ സർക്കാർ ഇൗ നിലക്ക് മുന്നോട്ടുപോയാൽ ഡൽഹിയിൽ പ്രവേശിക്കുമെന്ന് ട്രാക്ടർ റാലിയിൽ പെങ്കടുത്ത കർഷക നേതാവ് രജീന്ദർ സിങ് ദീപ്വാല പറഞ്ഞു. നിയമങ്ങൾ പിൻവലിക്കില്ലെന്ന് സർക്കാർ ആവർത്തിക്കുന്ന സാഹചര്യത്തിൽ എട്ടാം വട്ട ചർച്ചയിലും പുരോഗതി പ്രതീക്ഷിക്കുന്നില്ല.

അതിനാൽ സമരം അതിർത്തിയിൽ തുടരുമെന്ന് കരുതേണ്ട. പഞ്ചാബിൽനിന്ന് ബാരിക്കേഡുകൾ മാറ്റി ഹരിയാനയിലേക്ക് കടന്നപോലെ തന്നെ ഡൽഹിയാണ് അടുത്ത ലക്ഷ്യമെന്നും ദീപക്വാല കൂട്ടിച്ചേർത്തു. സർക്കാർ ചർച്ച നടത്തുന്നതിന് തലേന്ന് സിഖ് മതനേതാവ് ബാബ ലഖാവാൾ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുമായി ചർച്ച നടത്തി. ഹരിയാനയിൽനിന്നുള്ള ഒരുസംഘം കർഷകർ വന്ന് തങ്ങളുടെ 11 പ്രതിനിധികളെ അടുത്ത ചർച്ചയിൽ പെങ്കടുപ്പിക്കണമെന്ന് തോമറിനോട് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tractor rally
News Summary - farmers protest Tractor rallies taken out on expressways surrounding Delhi
Next Story