Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എഫിൽനിന്ന് മൂന്നു...

പി.എഫിൽനിന്ന് മൂന്നു മാസത്തെ ശമ്പളം പിൻവലിക്കാൻ അനുമതിയായി

text_fields
bookmark_border
epf
cancel

ന്യൂഡൽഹി: കോവിഡ്-19 നെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എംപ്ലോയീസ്  പ്രോവിഡൻറ് ഫണ്ട് (ഇ.പി.എഫ്.ഒ) അംഗങ്ങൾക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുക പിൻവലിക്കാൻ അനുമതി. രാജ്യത്ത് ആറ് കോടി ഇ.പി.എഫ് അംഗങ്ങൾക്ക് പ്രയോജനപ്പെടുന്ന പദ്ധതി കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്. ഈ തുക തിരിച്ചടക്കേണ്ടതില്ല.

മൂന്നു മാസത്തെ അടിസ്ഥാന ശമ്പളവും ഡി.എയും ചേർന്ന തുകയാണ് പിൻവലിക്കാനാകുക. പിൻവലിക്കുന്ന തുക ഇ.പി.എഫ് അക്കൗണ്ടിലുള്ള തുകയുടെ 75 ശതമാനത്തിൽ കൂടുതലാകാൻ പാടില്ല. ഇതിനായി ഇ.പി.എഫ് സ്കീം 1952ൽ ഭേദഗതി വരുത്തി ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മാർച്ച് 28 മുതൽ ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നു.

ലോക്ഡൗൺ സാഹചര്യം മറികടക്കാൻ പി.എഫ് പിൻവലിക്കൽ നടപടികൾ ത്വരിതപ്പെടുത്താൻ ഇ.പി.എഫ്.ഒ നിർദേശം നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EPFindia news
News Summary - epf withdrawal
Next Story