Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോയമ്പത്തൂരിൽ...

കോയമ്പത്തൂരിൽ വൈദ്യുതി വേലിയിൽ തട്ടി കാട്ടാന െചരിഞ്ഞു

text_fields
bookmark_border
കോയമ്പത്തൂരിൽ വൈദ്യുതി വേലിയിൽ തട്ടി കാട്ടാന െചരിഞ്ഞു
cancel
camera_alt

ബുളുവൻപട്ടിയിൽ വൈദ്യുതി വേലിയിൽ തട്ടി െചരിഞ്ഞ കാട്ടാന

കോയമ്പത്തൂർ: തൊണ്ടാമുത്തൂരിന് സമീപം സ്വകാര്യ തോട്ടത്തിന് ചുറ്റും നിർമിച്ച വൈദ്യുതി വേലിയിൽ തട്ടി കാട്ടാന ചെരിഞ്ഞു. ബുധനാഴ്ച രാവിലെയാണ് ബുളുവൻപട്ടി സെമ്മേട് ഉക്കുളം ഭാഗത്തെ സ്വകാര്യ തോട്ടത്തിൽ കൊമ്പനാനയെ െചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

20 വയസ്സ് കണക്കാക്കുന്നു. ഇതിന് സമീപം തമ്പടിച്ചിരുന്ന മറ്റൊരാനയുടെ ചിന്നംവിളി കേട്ടാണ് സമീപവാസികൾ ഒാടിയെത്തിയത്. പിന്നീട് പൊലീസ്-വനം അധികൃതരും സ്ഥലത്തെത്തി.

രണ്ടാഴ്ചയായി പ്രദേശത്ത് കാട്ടാനകൾ വ്യാപക കൃഷിനാശം വരുത്തിയിരുന്നതായി നാട്ടുകാർ പറഞ്ഞു. തോട്ടമുടമ ദുരൈസാമി എന്ന ആറുച്ചാമിയുടെ പേരിൽ വനം അധികൃതർ കേസ് രജിസ്റ്റർ ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elephant DeathElectrocutioncoimbathore
Next Story