Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവോ ഫോൺ...

വിവോ ഫോൺ കമ്പനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
വിവോ ഫോൺ കമ്പനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു
cancel

ന്യൂഡൽഹി: പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ വിവോക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വിവോ കമ്പനിക്കുപുറമെ, അറസ്റ്റിലായ നാല് പേർക്കെതിരെയും ഇതേ നിയമപ്രകാരം പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

ലാവ ഇന്റർനാഷനൽ മൊബൈൽ കമ്പനി എം.ഡി ഹരി ഓം റായ്, ചൈനീസ് പൗരൻ ഗൗങ്വെൻ, ചാർട്ടേഡ് അക്കൗണ്ടന്റുമാരായ നിതിൻ ഗാർഗ്, രാജൻ മാലിക് എന്നിവരാണ് മറ്റ് പ്രതികൾ.

നാലുപേരും ചേർന്ന് തെറ്റായ രീതിയിലൂടെ വിവോ ഇന്ത്യക്ക് നേട്ടമുണ്ടാക്കിയെന്നും ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തിന് ഹാനികരമാകുന്നതാണിവയെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇന്ത്യയിൽ നികുതി അടക്കാതിരിക്കാൻ വിവോ-ഇന്ത്യ ചൈനയിലേക്ക് 62,476 കോടി രൂപ അനധികൃതമായി കൈമാറ്റം ചെയ്തതായി ഇ.ഡി ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VivoED
News Summary - ED files charge-sheet against Chinese phone maker Vivo in money laundering case
Next Story