Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയന്ത്രണരേഖയിൽ...

നിയന്ത്രണരേഖയിൽ സ്ഥിതി നിയന്ത്രണവിധേയം -കരസേന മേധാവി

text_fields
bookmark_border
നിയന്ത്രണരേഖയിൽ സ്ഥിതി നിയന്ത്രണവിധേയം -കരസേന മേധാവി
cancel
camera_alt

കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അതേസമയം, ഏത് സാഹചര്യവും നേരിടാൻ സൈന്യം തയാറാണെന്നും കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ പറഞ്ഞു. സേനാദിനത്തിന് മുന്നോടിയായി നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവശേഷിക്കുന്ന പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കുന്നതിന് ഇന്ത്യയും ചൈനയും തമ്മിൽ സൈനിക, നയതന്ത്ര തലങ്ങളിൽ ചർച്ച തുടരുകയാണ്. മ്യാന്മറിൽ സൈന്യവും സായുധസംഘങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് 416 സൈനികർ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയതായും കരസേന മേധാവി പറഞ്ഞു. ഇവരെ തിരിച്ചയച്ചതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArmyIndia NewsManoj PandeyEast Ladakh
News Summary - East-Ladakh-Army-Manoj-Pandey
Next Story