Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightെചങ്കോട്ട...

െചങ്കോട്ട അക്രമം: സത്യം പുറത്തുകൊണ്ടുവരാൻ സമയംവേണമെന്ന് ദീപ് സിദ്ദു

text_fields
bookmark_border
െചങ്കോട്ട അക്രമം: സത്യം പുറത്തുകൊണ്ടുവരാൻ സമയംവേണമെന്ന് ദീപ് സിദ്ദു
cancel

ചണ്ഡീഗഢ്: റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷക റാലിക്കിടെ ചെേങ്കാട്ടയിൽ കൊടികെട്ടിയ സംഭവത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ കുറച്ച് സമയം വേണമെന്നും അതിനുശേഷം അന്വേഷണവുമായി സഹകരിക്കുമെന്നും ആക്ടിവിസ്റ്റായി മാറിയ നടൻ ദീപ് സിദ്ദു. ഫേസ്ബുക്കിൽ, വിഡിയോ സന്ദേശത്തിലാണ് 36കാരനായ സിദ്ദു ഇങ്ങനെ പറഞ്ഞത്.

ചെങ്കോട്ട സംഭവത്തിൽ സിദ്ദുവിനെതിരെ അറസ്റ്റ് വാറൻറും ലുക്കൗട്ട് നോട്ടീസും ഉണ്ട്. ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടു ദിവസത്തിനകം പൊലീസിനടുത്തെത്തുമെന്നും സിദ്ദു വ്യക്തമാക്കി.

സിദ്ദുവിനെ സമരമുഖത്തുള്ള മിക്ക സംഘടനകളും തള്ളിപ്പറഞ്ഞിട്ടുണ്ട്. 'വഞ്ചകൻ' എന്നാണ് സിദ്ദുവിനെ അവർ വിളിച്ചത്. ബി.ജെ.പി എം.പി സണ്ണി ഡിയോളി‍െൻറ അടുപ്പക്കാരനാണ് ഇയാൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deep Sidhu
Next Story