Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദാമൻ ദിയുവും ദാദ്ര...

ദാമൻ ദിയുവും ദാദ്ര നാഗർ ഹവേലി ലയനം: ബിൽ ലോക്സഭയിൽ

text_fields
bookmark_border
daman-diu--dadra-nagar-haveli
cancel

ന്യൂഡൽഹി: ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തുള്ള രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ ദിയു, ദാദ്ര നാഗർ ഹവേലി എന്നിവയെ ഒന്നാക്കാനുള്ള ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. ‘ദാദ്ര-നാഗർ ഹവേലി ആൻഡ് ദാമൻ-ദിയു ലയന ബിൽ’ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് സഭയിൽ അവതരിപ്പിച്ചത്. ജമ്മു-കശ്മീരിനെ വിഭജിച്ച് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് കേന്ദ്ര നീക്കം.

മികച്ച ഭരണനിർവഹണത്തിനാണ് ഇരു പ്രദേശങ്ങളെയും ഒന്നാക്കുന്നതെന്ന് അധികൃതർ വിശദീകരിക്കുന്നു. രണ്ടു പ്രദേശങ്ങൾക്കും വെവ്വേറെ ബജറ്റും സെക്രട്ടേറിയറ്റും ഉണ്ടെങ്കിലും 35 കിലോമീറ്റർ മാത്രം അകലെയുള്ള ദാമൻ-ദിയുവും ദാദ്ര-നഗർ ഹവേലിയും ഒന്നാക്കുന്നത് വികസനത്തിന് ആക്കം കൂട്ടുമെന്നും സർക്കാർ പറയുന്നു. ജമ്മു-കശ്മീരും ലഡാക്കും ചേർന്നതോടെ നിലവിൽ ഒമ്പത് കേന്ദ്ര ഭരണപ്രദേശങ്ങളാണുള്ളത്. ലയനം പൂർത്തിയാകുന്നതോടെ ഇത് എട്ടായി ചുരുങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:daman diumalayalam newsindia newsdadra nagar havelistate merging bill
News Summary - daman diu - dadra nagar haveli merging bill -India News
Next Story