Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗ്യാൻവാപി സർവേ...

ഗ്യാൻവാപി സർവേ പരസ്യപ്പെടുത്തണോ? ജില്ല കോടതി വിധി ഇന്ന്

text_fields
bookmark_border
gyanvapi mosque
cancel

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ നടത്തിയ സർവേ റിപ്പോർട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുതെന്ന പുരാവസ്തു വകുപ്പിന്റെ അപേക്ഷയിൽ വാരാണസി ജില്ല കോടതിയുടെ വിധി ശനിയാഴ്ച.

വെള്ളിയാഴ്ച വിധി പറയുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും ടൈപ് ചെയ്തു തീർന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ല ജഡ്ജി വി.കെ. വിശ്വേഷ് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. റിപ്പോർട്ട് പരസ്യപ്പെടുത്തിയാൽ പലവിധ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) കോടതിയെ അറിയിച്ചത്.

ജൂലൈ 21ന് ജില്ല കോടതി വിധിയെ തുടർന്നാണ് കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപത്തെ ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ എ.എസ്.ഐ ശാസ്ത്രീയ സർവേ നടത്തിയത്. 17ാം നൂറ്റാണ്ടിൽ പണിത മസ്ജിദ് അതുവരെ നിലനിന്ന ക്ഷേത്രത്തിനു മുകളിൽ നിർമിച്ചതാണോയെന്ന് ഉറപ്പിക്കാനായിരുന്നു സർവേ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gyanvapi MosqueGyanvapi Mosque SurveyASI Survey
News Summary - Court in Varanasi to Determine Disclosure of ASI Survey Findings on Gyanvapi Mosque
Next Story