Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഭ്യൂഹം പകർന്ന്...

അഭ്യൂഹം പകർന്ന് ഗുലാംനബി-പവാർ ചർച്ച

text_fields
bookmark_border
gulam nabi sharad pawar 313
cancel
Listen to this Article

ന്യൂഡൽഹി: കോൺഗ്രസിലെ തിരുത്തൽവാദി സംഘത്തിന്റെ നേതാവ് ഗുലാംനബി ആസാദ് എൻ.സി.പി നേതാവ് ശരദ്പവാറുമായി നടത്തിയ കൂടിക്കാഴ്ച പുതിയ അഭ്യൂഹങ്ങൾക്ക് ഇടയാക്കി. പവാറിന്റെ വസതിയിൽ എത്തി ഗുലാംനബി ചർച്ച നടത്തുകയായിരുന്നു. ഇതേക്കുറിച്ച് രണ്ടു നേതാക്കളും പരസ്യമായി പ്രതികരിച്ചിട്ടില്ല.

എന്നാൽ, പ്രതിപക്ഷ പാർട്ടികളെ മുന്നോട്ടുനയിക്കുന്നതിൽ ശരദ്പവാർ താൽപര്യമെടുക്കണമെന്ന് ഗുലാംനബി ആവശ്യപ്പെട്ടുവെന്നാണ് സൂചന. പ്രതിപക്ഷ പാർട്ടികളിൽപെട്ട മുഖ്യമന്ത്രിമാരുടെ യോഗംവിളിക്കാൻ മമത ബാനർജി മുൻകൈ എടുക്കുന്നതിനെ പവാർ സ്വാഗതം ചെയ്തിരുന്നു. കോൺഗ്രസിലാകട്ടെ, താൽക്കാലിക വെടിനിർത്തൽ അല്ലാതെ, തിരുത്തൽ വാദികൾ ഉയർത്തിയ പ്രശ്നങ്ങൾ അതേപടി നിലനിൽക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad PawarGhulam Nabi Azad
News Summary - Cong's Ghulam Nabi Azad meets NCP's Sharad Pawar
Next Story